• Logo

Allied Publications

Middle East & Gulf
കുദു കേളി ഫുട്ബോൾ ടൂർണമെന്‍റ് പുരോഗമിക്കുന്നു
Share
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന കുദു കേളി പത്താമത് ഫുട്ബോൾ ടൂർണമെന്‍റിന്‍റെ നാലാം വാര മത്സരത്തിൽ റിയൽ കേരള എഫ്സിക്ക് വിജയവും യൂത്ത് ഇന്ത്യ എഫ്സി റെയിൻബോ എഫ്സി മത്സരം സമനിലയിലും കലാശിച്ചു.

ആദ്യ മത്സരത്തിൽ ദാറൂപ് മെഡിസിൻസ് ആൻഡ് അറഫാ ഗോൾഡ്‌ കൊണ്ടോട്ടി റിയൽ കേരള എഫ്സിയും ഇസ ഗ്രൂപ്പ് അസീസിയ സോക്കറും തമ്മിൽ ഏറ്റുമുട്ടി. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് റിയൽ കേരള എഫ്സി വിജയിച്ചു.

ഇതോടെ ഗ്രൂപ്പ് ബിയിൽ രണ്ടു കളികളിൽ നിന്നായി റിയൽ കേരളയ്ക്ക് മൂന്ന് പോയിന്‍റും അസീസിയ സോക്കറിന് ഒരു പോയിന്‍റും ലഭിച്ചു. ഗ്രൂപ്പിലെ അടുത്ത മത്സരം രണ്ടു ടീമുകൾക്കും നിർണായകമാണ്.

കളിയുടെ 15ാം മിനിറ്റിലും രണ്ടാം പകുതിയുടെ നാലാം മിനിറ്റിലും ശിവദാസനും ആദ്യ പകുതിയുടെ 17ാം മിനിറ്റിൽ ഹംസയും റിയൽ കേരള എഫ്സിക്ക് വേണ്ടി ഗോളുകൾ നേടി. ശിവദാസനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.

കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ രാജൻ പള്ളിത്തടം, കിഷോർ ഇ. നിസാം, ഹുസൈൻ മണക്കാട്, സംഘാടക സമിതി ഗതാഗത കൺവീനർ ഒ.പി. ജോർജ്, ടെക്‌നിക്കൽ ജോയിന്‍റ് കൺവീനർമാരായ രാജേഷ് ചാലിയാർ, സുഭാഷ്, റിഫ സെക്രട്ടറിയേറ്റ് അംഗം ശരീഫ് കാളികാവ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.

രണ്ടാം മത്സരത്തിൽ മിഡി ഈസ്റ്റ് ഫുഡ് പ്രോഡക്റ്റ് ആൻഡ് ഇമാദ് യൂണിഫോം റെയിൻബോ എഫ്സിയും ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ എഫ്സിയും തമ്മിൽ മാറ്റുരച്ചു. 30ാം മിനിറ്റിൽ നുഫൈൽ യൂത്ത് ഇന്ത്യ എഫ്സിക്ക് വേണ്ടി ഗോൾ നേടിയപ്പോൾ കളി അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കി നിൽക്കെ മനോഹരമായ ഒരു മുന്നേറ്റത്തിലൂടെ റെയിൻബോ താരം മുഹമ്മദ് റാഷിക്ക് സമനില ഗോൾ നേടി. രണ്ടാം മത്സരത്തിലെ മികച്ച കളിക്കാരനായി മുഹമ്മദ് റാഷിക്കിനെ തെരഞ്ഞെടുത്തു.

സഫമക്ക പ്രതിനിധി ഷിന്‍റോ കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി കേന്ദ്രകമ്മറ്റി അംഗങ്ങളായ സജീവൻ, നൗഫൽ സിദ്ധീഖ്, ഷിബു തോമസ്, സംഘാടക സമിതി പബ്ലിസിറ്റി കൺവീനർ വിനയൻ, സ്റ്റേഷനറി കൺവീനർ ജയകുമാർ എന്നിവർ കളിക്കാരുമായി പരിചയപെട്ടു.

ഗ്രൂപ്പ് എയിലെ എല്ലാ ടീമുകളുടെയും രണ്ടു കളികൾ വീതം അവസാനിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാട് ആറ്‌ പോയിന്‍റുമായി ഒന്നാം സ്ഥാനത്തും നാലു പോയിന്‍റുമായി റെയിൻബോ എഫ്സി രണ്ടാം സ്ഥാനത്തും നിൽക്കുന്നു.

അലി അൽ ഖഹത്താനിയുടെ നേതൃത്വത്തുള്ള എട്ടംഗ സംഘം കളി നിയന്ത്രിച്ചു.

സൗദിയിലേക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാൻ സർക്കാർ ഇടപെടണം: നവയുഗം.
അൽ കോബാർ: സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാ
കേരള സോഷ്യൽ സെന്‍റർ വനിതാ വിഭാഗത്തിന് പുതിയ സാരഥികൾ.
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്‍റർ വനിതകളുടെ വാർഷിക ജനറൽ ബോഡി 2024 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ
യന്ത്രത്തകരാർ; ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി.
കോഴിക്കോട്: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സപൈസ് ജെറ്റ് വിമാനം യന്ത്രത്തകരാറിനെ തുടർന്ന് തിരിച്ചിറക്കി.
ഷൈനുവിന് നാടണയാൻ കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ.
മനാമ: ജോലി സംബന്ധമായി പ്രശ്നത്തിൽ അകപ്പെട്ടു ബഹറനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ഷൈനുവിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷ
മണിപ്പുർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി.
മക്ക: ഹജ്ജ് കർമത്തിന് ശേഷം മക്കയിൽ മരണപ്പെട്ട മണിപ്പുർ ജിരിബാമിലെ ബാബുപാര സ്വദേശി ഹാജി മുഹമ്മദ്‌ അബ്ദുറബ്ബിന്‍റെ(57)