• Logo

Allied Publications

Europe
ഷോർട്ട് ഫിലിം ഫെസ്റ്റിവൽ; ബോസ്റ്റൺ എഴ്ഞ്ചൽസ് ശ്രദ്ധ നേടുന്നു
Share
ലണ്ടൻ: കൈരളി ടിവി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരത്തിൽ ഹ്രസ്വ ചിത്രത്തിന്‍റെ മായിക പ്രപഞ്ചമാണ് അമേരിക്കൻ മലയാളി ചലച്ചിത്ര പ്രതിഭകൾ അണിയിച്ചൊരുക്കുന്നത്. ഇതിനോടകം 20 ചിത്രങ്ങൾ പ്രക്ഷേപണം കഴിഞ്ഞ ഷോർട്ട് ഫിലിമുകൾ മത്സരത്തിൽ മാറ്റുരയ്ക്കാൻ ജഡ്ജസിന്‍റെ കൈയിൽ എത്തിക്കഴിഞ്ഞു.

തെരഞ്ഞെടുത്ത ഓരോ ചിത്രവും ഒന്നിനൊന്നു മികവാർന്നവയാണ്. ബോസ്റ്റണിൽ നിന്നുള്ള ദീപ ജേക്കബിന്‍റെയും ജെയ്സൺ ജോസിന്‍റെയും സംവിധാനത്തിൽ മനോഹരമായ ഒരു ചിത്രമായ ബോസ്റ്റൺ എൻഞ്ചേൽസ് ഫിലിം ഫെസ്റ്റിവൽ പ്രദർശിപ്പിച്ചു.

പ്രണയത്തിന്‍റെ സാന്ദ്രമായ നിമിഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഈ ചിത്രത്തിൽ ആഴത്തിലുള്ള അനുരാഗത്തിന്‍റെ പൂർത്തീകരണമാണ് സംഭവിക്കുന്നത്. പ്രണയത്തിന്‍റ ആനന്തഭാവങ്ങൾ പ്രേക്ഷകരിലേക്കു സന്നിവേശിപ്പിക്കുന്ന ഒരു ഉജ്വല കലാസൃഷ്ട്ടിയാണ്. അഭിനയിക്കുന്നവർ ഓരോരത്തരും തിളങ്ങിയിട്ടുണ്ട്.

രജന നിർവഹിച്ചിരിക്കുന്നത് രഞ്ജിത് ആന്‍റണിയാണ് ചിത്രത്തിൽ ഉള്ള കേട്ടിരിക്കേണ്ട മനോഹരമായ ഗാനം പാടിയിരിക്കുന്നത് ലിബിൻ സ്കറിയ ആണ്.



ബോസ്റ്റണിൽ താമസിക്കുന്ന എരുമേലി സ്വദേശിയായ ദീപ ജേക്കബ് യുഎസ് ബാങ്കിൽ സോഫ്റ്റ് വെയർ എഞ്ചിനീയറും വളരെ പ്രശസ്തയായ വീഡിയോ ഫോട്ടോഗ്രാഫർ കൂടിയാണ്.

ഡെൽ കമ്പനിയിലെ പ്രോഗ്രാം മാനേജറായ ജെയ്സൺ വയനാട് സ്വദേശിയാണ്. ഇവരുടെ ആദ്യ ഷോർട്ട് ഫിലിമാണ് ബോസ്റ്റൺ എൻഞ്ചേൽസ് ഇതിനോടകം ഇവർ നിർമിച്ച സംഗീത ആൽബങ്ങൾ ശ്രദ്ധേയമാണ്.

നോര്‍ത്ത് അമേരിക്കയിലെ മികച്ച ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന കൈരളി ടിവി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്ലിന്‍റെ എന്‍ട്രി സമര്‍പ്പണം പൂര്‍ത്തിയായപ്പോൾ 35 ഓളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

വടക്കേ അമേരിക്കയിലുടനീളമുള്ള വളര്‍ന്നുവരുന്ന മലയാളി ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടി കൈരളി ടിവി യുഎസ്എ ആണ് ഈ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

അഞ്ച് മിനിറ്റ് മുതല്‍ 25 മിനിറ്റ് വരെ ദ്യര്‍ഘമുള്ള പൂര്‍ണമായും നോര്‍ത്ത് അമേരിക്കയില്‍ ചിത്രീകരിച്ച മലയാളം ഷോര്‍ട്ട് ഫിലിമുകള്‍ക്കാണ് മേളയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നത്. പ്രശസ്ത സിനിമ സംവിധായകനും കേരള ചലച്ചിത്ര അക്കാഡമി ചെയര്‍മാനുമായ രഞ്ജിതാണ് ജൂറി ചെയര്‍മാന്‍.

സാഹിത്യകാരിയും തൃശൂര്‍ വിവേകാനന്ദ കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്‍റ് പ്രഫസറുമായ ദീപ നിശാന്ത്, കൈരളി ന്യൂസ് ഡയറക്ടറും കവിയുമായ ഡോക്ടര്‍ എന്‍.പി. ചന്ദ്ര ശേഖരന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.

ന്യൂയോർക്ക് സമയം ശനി വെെകുന്നേരം നാലിനും ഞായറാഴ്ച രാത്രി 8.30ന് കൈരളി ടിവിയിലും കൈരളി അറേബ്യയിൽ വെള്ളി വെെകുന്നേരം 3 .30ന് (യുഎഇ ടൈം) കൈരളി ന്യൂസ് ചാനലിൽ തിങ്കൾ രാത്രി എട്ടിനും (ന്യൂയോർക്ക് ടൈം) തിങ്കൾ വെെകുന്നേരം 4.30 (ഇന്ത്യൻ ടൈം).

കൂടുതല്‍ വിവരങ്ങള്‍ക്ക്: KAIRALITVNY @ GMAIL .COM. ജോസ് കാടാപുറം 9149549586, ജോസഫ് പ്ലാക്കാട്ട് 972 839 9080, സുബി തോമസ് 747 888 7603

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.