• Logo

Allied Publications

Europe
വില്‍ഡേഴ്സിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ കെെയടിച്ച് പുടിന്‍
Share
ബര്‍ലിന്‍: നെതര്‍ലന്‍ഡിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തിയ ഫ്രീഡം പാർട്ടിക്ക് (പിവിവി) ആശംസകള്‍ നേര്‍ന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ

ഗീർട് വിൽഡേഴ്സ് നയിക്കുന്ന ഫ്രീഡം പാർട്ടിക്ക് 150 അംഗ പാർലമെന്‍റിൽ 37 സീറ്റ് നേടിയിരുന്നു. ഇടതു സഖ്യത്തെയാണു പരാജയപ്പെടുത്തിയത്. ഇടതു സഖ്യത്തിന് 25 സീറ്റാണു കിട്ടിയത്.

പിവിവി അവഗണിക്കാനാത്ത ശക്തിയാണെന്നും തങ്ങൾ അധികാരം പിടിക്കുമെന്നും വിൽഡേഴ്സ് പറഞ്ഞു. 76 സീറ്റാണ് പാർലമെന്‍റിൽ ഭൂരിപക്ഷത്തിനു വേണ്ടത്. പിവിവിയുടെ വിജയം യൂറോപ്പിലാകെ ആശങ്ക സൃഷ്‌‌ടിക്കുന്നുണ്ട്.

ഡച്ച് ട്രംപ് എന്ന പേരിലറിയപ്പെടുന്ന വിൽഡേഴ്സ് തീവ്ര ഇസ്‌ലാംവിരുദ്ധ, കുടിയേറ്റവിരുദ്ധ നിലപാടുള്ള വ്യക്തിയാണ്. യൂറോപ്യൻ യൂണിയനെയും എതിർക്കുന്ന‌‌യാളാണ്.

യുക്രെയ്നിനുള്ള സൈനിക പിന്തുണ നിര്‍ത്താന്‍ ആഗ്രഹിക്കുന്ന വില്‍ഡേഴ്സ് അധികാരത്തില്‍ വന്നാല്‍ റഷ്യയ്ക്കും പുടിനും അത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.