• Logo

Allied Publications

Europe
അയർലൻഡിൽ കത്തിയാക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്
Share
ഡബ്ലിൻ: അയർലൻഡ് തലസ്ഥാന നഗരമായ ഡബ്ലിനിൽ പ്രൈമറി സ്കൂളിന് മുൻപിൽ നടന്ന കത്തി ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ മൂന്ന് പേർ കുട്ടികളാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്.

തിരക്കേറിയ ഡബ്ലിൻ സിറ്റി സെന്‍ററിലെ പ്രൈമറി ഐറിഷ് സ്കൂളിന് മുൻപിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ടു ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഡബ്ലിൻ പാരനെൽ സ്ക്വയറിലെ സ്കൂളിന് പുറത്തു കുട്ടികളെ ലൈൻ നിർത്തിയ സമയത്താണ് 50 വയസുകാരനായ ആക്രമി കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. അക്രമം തടയാനെത്തിയ സ്കൂൾ ജീവനക്കാരിക്കും കുത്തേറ്റു.

ഇവരുടെയും അഞ്ചു വയസുകാരി വിദ്യാർഥിയുടെയും നില ഗുരുതരമാണ്. സംഭവ സ്ഥലത്തുണ്ടായിരുന്നവർ അക്രമിയെ തടഞ്ഞു വച്ചു പോലീസിന് കൈമാറുകയായിരുന്നു. അക്രമം നടത്തിയാൾക്കും പരിക്കേറ്റു.

സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.
യുകെയിൽ കൗൺസിലറായി രണ്ടാം വട്ടവും മല‍യാളി.
ലണ്ടൻ: യുകെയിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിയായ സജീഷ് ടോമിന് ഇക്കു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാധ്യാപക ദിനം നടത്തി.
കൊവെൻട്രി : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക ഒത്തുചേരൽ കൊവെൻട്രിയിൽ നടത്തപ്പെട്
യുകെയുടെ മലയാറ്റൂർ തിരുനാളിന് ജൂൺ 30ന് കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്റർ വീണ്ടും തിരുനാൾ ആഘോഷലഹരിയിലേക്ക്.