• Logo

Allied Publications

Europe
ജര്‍മന്‍ പ്രൊട്ടസ്റ്റന്‍റ് സഭാ മേധാവി രാജിവച്ചു
Share
ബര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും മുതിര്‍ന്ന പ്രൊട്ടസ്റ്റന്‍റ് ദൈവശാസ്ത്രജ്ഞയായ ആനെറ്റ് കുര്‍ഷസ് രാജിവച്ചു. സഭയ്ക്കുള്ളിലെ ലൈംഗികാതിക്രമം മറച്ചുവച്ചുവെന്ന ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ചാണ് അവര്‍ രാജിവച്ചത്.

ആനെറ്റ് കുര്‍ഷസ് ജര്‍മനിയിലെ ഏറ്റവും വലിയ ദേശീയ പ്രൊട്ടസ്റ്റന്‍റ് ചര്‍ച്ച് ഫെഡറേഷനായ ഇകെഡിയുടെ മേധാവി ആനെറ്റ് കുര്‍ഷസ് ഏറ്റവും മുതിര്‍ന്ന പ്രൊട്ടസ്റ്റന്‍റ് പുരോഹിതയാണ്.

ലൈംഗിക കേസ് മറച്ചുവച്ചു എന്ന സമീപകാല റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും അവള്‍ രാജിവയ്ക്കുമ്പോള്‍ പറഞ്ഞു. എങ്കിലും ഈ പ്രശ്നം തന്നെയാണ് രാജിവയ്ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്ന് കുര്‍ഷസ് പറഞ്ഞു.

തന്‍റെ വ്യക്തി ജീവിതത്തിലെ പൊതുവിശ്വാസത്തിന് കോട്ടം തട്ടിയതായും അവര്‍ പത്രസമ്മേളനത്തില്‍ സമ്മതിച്ചു. ഇകെഡിയുടെ ഉന്നത ദൈവശാസ്ത്രജ്ഞന്‍ എന്ന പദവി ഒഴിയുന്ന മൂന്നാമത്തെ വ്യക്തിയാണ് കുര്‍ഷസ്.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.