• Logo

Allied Publications

Europe
നെഹ്റുവിന്‍റെ നിലപാടുകൾക്ക് ഏറെ പ്രസക്തി: വി.ഡി. സതീശൻ
Share
ലണ്ടൻ: നെഹ്റുവിയൻ സോഷ്യലിസവും ദാർശനികതയും കാലിക പ്രസക്തവും സമ്പന്നവുമായ രാഷ്ട്രീയ പ്രമാണമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. തീവ്രവലതുപക്ഷ സ്വേച്ഛാധിപതികൾ ലോകത്തെ ഭീഷണിപ്പെടുത്തുന്ന കാലഘട്ടത്തിൽ നെഹ്റുവിന്‍റെ നിലപാടുകൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേംബ്രിജ് സർവകലാശാലയിൽ നെഹ്റുവിയൻ സോഷ്യലിസത്തിന്‍റെ പുനരുജ്ജീവനവും മാർഗങ്ങളും എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. നെഹ്റുവിന്‍റെ കാഴ്ചപ്പാടുകൾ ആണ് ഇന്ത്യയുടെ ഇന്നത്തെ വളർച്ചയിലേക്കും രാജ്യാന്തര ബന്ധങ്ങളിലേക്കും എത്തിച്ചത് എന്നും അദ്ദേഹം പറഞ്ഞു.



നെഹ്‌റുവിനു ബ്രിട്ടനും കേംബ്രിജ് ട്രൈനിറ്റി കോളജുമായി ഉണ്ടായിരുന്ന വലിയ ബന്ധം ഏറെ അഭിമാനത്തോടെ കാണുന്ന ജനതയുടെ ഒരു പ്രതിനിധിയാണ് താനെന്നും അദ്ദേഹത്തെ അനുസ്മരിക്കുവാൻ കിട്ടിയ അവസരത്തെ ഏറെ നന്ദിയോടെ കാണുന്നുവെന്നു കേംബ്രിജ് സിറ്റി കൗൺസിലിന്‍റെ മുൻ മേയറും ലേബർ പാർട്ടി നേതാവുമായ ലൂയിസ് ഹെർബെർട് തന്‍റെ പ്രസംഗത്തിൽ അനുസ്മരിച്ചു.

ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ കോഓർഡിനേറ്ററും കേംബ്രിജ് ഡെപ്യൂട്ടി മേയറും സോളിസിറ്ററുമായ ബൈജു തിട്ടാല, കേംബ്രിജ് യൂണിവേഴ്സിറ്റി പിജി സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്‍റ് വരീഷ് പ്രതാപ് എന്നിവരും സംസാരിച്ചു.

ഇന്ത്യൻ വർക്കേഴ്സ് കോൺഗ്രസ് യൂണിയനും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സ്റ്റുഡൻസ് യൂണിയനും സംയുക്തമായി ആണ് സംവാദം സംഘടിപ്പിച്ചത്.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.