• Logo

Allied Publications

Europe
സെവൻ ബീറ്റ്‌സ് സംഗീതോത്സവും ചാരിറ്റി ഇവന്‍റും ഫെബ്രുവരി 24ന്
Share
സ്റ്റീവനേജ്: യുകെയിൽ സംഗീതനൃത്ത വിസ്മയങ്ങളൊരുക്കിയും നിരവധിയായ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും മലയാളികളുടെ ഹൃദയ വേദിയിൽ ഇടംപിടിച്ച സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിന്‍റെ ഏഴാം സീസണിന് സ്റ്റീവനേജിൽ വേദിയൊരുങ്ങുന്നു.

സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിനും ചാരിറ്റി ഈവന്‍റിനും അണിയറ ഒരുക്കുന്നത് ലണ്ടനിലെ പ്രമുഖ സാംസ്‌കാരികസാമൂഹിക സംഘടനയായ സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ ആണ്.

യുകെയിലെ പ്രഥമ ആസൂത്രിത നഗരിയും വിപുലമായ ഗതാഗത സൗകര്യമുള്ളതും ലണ്ടനോട് അടുത്ത പ്രധാന നഗരങ്ങളിലൊന്നുമായ സ്റ്റീവനേജിൽ അ‌ടുത്ത വർഷം ഫെബ്രുവരി 24ന് ഉച്ചയ്ക്ക് മൂന്ന് മുതൽ രാത്രി 10 മണി വരെയാണ് സംഗീതനൃത്തോത്സവത്തിനായി വേദി ക്രമീകരിച്ചിരിക്കുന്നത്.

വിശാലമായ ഓഡിറ്റോറിയവും വിസ്തൃതമായ കാർ പാർക്കിംഗ് സൗകര്യവുമുള്ള ബാർക്ലെയ്‌സ് അക്കാഡമിയിലാണ് സംഗീതോത്സവത്തിനു വേദിയൊരുങ്ങുക.

സെവൻ ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ മലയാള ഭാഷയ്ക്ക് നിരവധി നിത്യഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഒ.എൻ.വി കുറുപ്പിന്‍റെ അനുസ്മരണവും നടത്തപ്പെടും. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠ ജേതാവും കവിയും ഗാനരചയിതാവുമായ ഒഎൻവിക്ക് അർഹമായ അനുസ്മരണമാണ് സംഘാടകർ ഒരുക്കുന്നത്.

യുകെയിലെ നിരവധി ഗായക പ്രതിഭകൾ ഒഎൻവി സംഗീതവുമായി അരങ്ങിൽ എത്തുമ്പോൾ അത്തരം ഒരു സംഗീത വിരുന്നിനു സുവർണാവസരം ഒരുക്കുന്നത് സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിന്‍റെ മാത്രം പ്രത്യേകതയാണ്.

സംഗീതത്തോടൊപ്പം നൃത്തത്തിനും പ്രധാന്യം നൽകുന്ന സംഗീതോത്സവത്തിൽ കഴിഞ്ഞ ആറു വർഷമായി നിരവധി യുവ കലാകാർക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കുവാൻ അവസരം ഒരുക്കുന്നുണ്ട്.

യുകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രതിഭകളും വേദി പങ്കിടുന്ന സംഗീതോത്സവത്തിൽ ഏഴാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത് പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്.

ഡൂ ഡ്രോപ്‌സ് കരിയർ സൊല്യൂഷൻസ്, പോൾ ജോൺ സോളിസിറ്റേഴ്‌സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ ഫുഡ്സ് എന്നിവരും സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിനു പ്രയോജകരായി സപ്പോർട്ട് ചെയ്യുന്നുണ്ട്.

സൗജന്യമായി പ്രവേശനമൊരുക്കുന്ന സംഗീതോത്സവം അതിസമ്പന്നമായ കലാവിരുന്നാണ് കലാസ്വാദകർക്കായി ഒരുക്കുക. സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഇവന്‍റ് മുഖാന്തിരം സ്വരൂപിക്കുന്ന സഹായ നിധിയിലൂടെ കഴിഞ്ഞ ആറു വർഷമായി കേരളത്തിലെ നിരവധി നിർധനരായ കുടുംബങ്ങളെ സഹായിക്കുവാൻ സംഘാടകർക്ക്‌ സാധിച്ചിട്ടുണ്ട്.

സെവൻ ബീറ്റ്‌സ് സംഗീതോത്സവം സീസൺ സെവനിന്‍റെ ഭാഗമാകുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: Sunnymon Mathai:07727993229, Cllr Dr Sivakumar:0747426997, Jomon Mammoottil:07930431445, Manoj Thomas:07846475589, Appachan Kannanchira: 07737 956977.

വേദിയുടെ വിലാസം: Barclay Academy School, Stevanage, SG1 3RB.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.