• Logo

Allied Publications

Middle East & Gulf
മതേതരത്വം കാത്തു സൂക്ഷിക്കുന്നതിന് ജാഗരൂകരായിരിക്കണം: എ.എം. ആരിഫ്
Share
റിയാദ്: രാജ്യത്തിന്‍റെ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം കാത്തുസൂക്ഷിക്കുന്നതിന് നാം ഓരോരുത്തരും ജാഗരൂകരായിരിക്കണമെന്ന് ആലപ്പുഴ എംപി എ.എം. ആരിഫ് പറഞ്ഞു.

ലോകത്തിന്‍റെ മുന്നിൽ ഇന്ത്യ ഉയർത്തി കാട്ടിയ മതേതരത്വം ഇന്ന് ചോദ്യ ചിഹ്നമായി മാറി കഴിഞ്ഞെന്നും സമാധാനത്തോടെ കഴിഞ്ഞിരുന്ന സമൂഹത്തെ ഒറ്റ രാത്രികൊണ്ടാണ് ചിലർ ശത്രുക്കളാക്കി മാറ്റുന്നതെന്നും ആരിഫ് പറഞ്ഞു.

റിയാദിൽ കേളി കലാസാംസ്കാരിക വേദി നൽകിയ സ്വീകരണത്തിൽ നന്ദി രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ ആസൂത്രിതമായ ഇത്തരം നീക്കങ്ങൾ നമുക്കിടയിലും അരങ്ങേറ്റുന്നതിന് തക്കം പാർത്തിരിക്കുകയാണ് ചില ദുഷ്‌ട ശക്തികൾ. അതിനുദാഹരണമാണ് കളമശേരിയിലെ അനിഷ്ട്ട സംഭവവും അതിനെ തുടർന്ന് ആദ്യ മണിക്കൂറുകളിൽ ഉണ്ടായ ചില പ്രതികരണങ്ങളും.

പോലീസിന്‍റെയും ഭരണ സംവിധാനത്തിന്‍റെയും ജാഗ്രതയോടെയുള്ള പ്രവർത്തനം ഒന്നുമാത്രമാണ് കേരളത്തെ വിപത്തിൽ നിന്നും രക്ഷിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിയാദ് ക്ലാസിക് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിൽ കേളി കേന്ദ്ര രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ഗീവർഗീസ് ഇടിച്ചാണ്ടി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ടി.ആർ. സുബ്രഹ്മണ്യൻ ആമുഖ പ്രസംഗം നടത്തിയ സ്വീകരണയോഗത്തിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു.

രക്ഷാധികാരി സമിതിക്ക് വേണ്ടി സമിതി അംഗം ഫിറോസ് തയ്യിൽ, കേളിക്ക് വേണ്ടി പ്രസിഡന്‍റ് സെബിൻ ഇഖ്ബാൽ, കുടുംബവേദിക്ക് വേണ്ടി സെക്രട്ടറിയേറ്റ് അംഗങ്ങളും ബൊക്കെ നൽകി സ്വീകരിച്ചു.

ഏരിയ രക്ഷാധികാരി സമിതികൾക്ക് വേണ്ടി ഷെബി അബുൾ സലാം, ഹുസൈൻ മണക്കാട്, അനിരുദ്ധൻ കീച്ചേരി, സെൻ ആന്‍റണി, ഷാജു പി.പി, രജീഷ് പിണറായി, ഷാജി കെ.ഇ, നിസാറുദ്ധീൻ, സുകേഷ്‌ കുമാർ, ജവാദ് പരിയാട്ട്, സുനിൽ കുമാർ, ഷാജി കെകെ, മധു ബാലുശേരി, അലി പട്ടാമ്പി എന്നിവർ എംപിക്ക് ഹാരമണിയിച്ചു.

കേളി കുടുംബവേദി സെക്രട്ടറി സീബാ കൂവോട് ചടങ്ങിന് നന്ദി രേഖ പെടുത്തി.

അജയകുമാറിന് കേളി യാത്രയയപ്പ് നൽകി.
റിയാദ്: 28 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ അറൈഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേളി വിദ്യാഭ്യാസ പുരസ്കാര സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ 202324 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാര (പ്രതീക്ഷ) വിതരണത്തിന്‍റെ സംസ്ഥാനതല ഉ
സ്ത്രീയുടെ അസ്തിത്വവും വ്യക്തിത്വവും: ചർച്ചാ സദസ് ഒരുക്കി പ്രവാസി മിത്ര.
മനാമ: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ പ്രവാസി മിത്ര സംഘടിപ്പിച്ച "സ്ത്രീ: അസ്തിത്വവും വ്യക്തിത്വ
അറബി ഭാഷയുടെ പ്രാധാന്യം ഏറിവരുന്നു: ഡോ. അമാനുല്ല വടക്കാങ്ങര.
ദോഹ: മതപരവും സാംസ്‌കാരികവുമായ സവിശേഷതകള്‍ക്കപ്പുറം തൊഴില്‍ പരവും സാങ്കേതികവുമായ രംഗങ്ങളിലും അറബി ഭാഷയുടെ പ്രാ