• Logo

Allied Publications

Middle East & Gulf
അക്ഷര നഗരിയിലേക്ക് അക്ഷര ശ്ലോകവുമായി പയസ്വിനി അബുദാബി
Share
അബുദാബി: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അക്ഷരശ്ലോകം അവതരിപ്പിക്കുവാൻ അബുദാബിയിലെ കാസർഗോഡുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബിയുടെ ബാലവേദിയായ "കളിപ്പന്തലിന്‍റെ' 24 കുട്ടികൾ.

പുസ്തകോത്സവം അവസാന ദിവസമായ ഞാ‌‌‌യറാഴ്ച രാവിലെ പത്തിന് മനോജ്ഞം മലയാളം പരിപാടിയുടെ ഭാഗമായി കുട്ടികൾ അക്ഷരശ്ലോകം അവതരിപ്പിക്കുന്നത്. ഒന്നാം ക്ലാസ്സു മുതൽ ഒൻപതാം ക്ലാസുവരെ പഠിക്കുന്ന 24 കുട്ടികളാണ് പങ്കെടുക്കുന്നത്.

കുട്ടികളെ നാലു ടീമുകളായി തരംതിരിച്ചാണ് അവതരണം. ടീമുകളുടെ പേരിൽ തന്നെ കാണാം ഏറെ പുതുമ. ഇന്ദ്രവജ്ര, വസന്തതിലകം, കുസുമമഞ്ജരി, പഞ്ചചാമരം എന്നിങ്ങനെ മലയാളത്തിലെ സംസ്കൃതവൃത്തങ്ങളുടെ പേരിൽ നാലു ടീമുകളായാണ് കുട്ടികൾ അക്ഷരശ്ലോകം അവതരിപ്പിക്കുന്നത്.

ഷാർജ പുസ്തകോത്സവത്തിൽ ഒരു പക്ഷെ ഇതാദ്യമായിട്ടായിരിക്കും അക്ഷരശ്ലോകം സംഘടിപ്പിക്കുന്നത്. സ്കൂൾ സിലബസിന്‍റെ ഭാഗമായി മലയാളഭാഷ പഠിക്കാൻ അവസരം ലഭിക്കാത്തതു കൊണ്ടുതന്നെ സാധാരണഗതിയിൽ മലയാളം അത്ര വഴങ്ങാത്ത പ്രവാസി കുട്ടികൾക്കൊരു മാതൃക ആയിരിക്കും പയസ്വിനി കളിപ്പന്തൽ കുട്ടികളുടെ ഈ ഉദ്യമം.

മാസങ്ങൾ നീണ്ട പരിശീലനത്തിനൊടുവിൽ നല്ല ആത്മ വിശ്വാസത്തോടെയാണ് കുട്ടികൾ പരിപാടിക്കായി പങ്കെടുക്കാൻ ഒരുങ്ങുന്നത്. അബുദാബിയിൽ നിന്ന് രണ്ടു ബസുകളിലായി ആഘോഷമായാണ് കുട്ടികളും പയസ്വിനി കുടുംബങ്ങളും ഷാർജയിലേക്ക് പോകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

കളിപ്പന്തൽ കോഓർഡിനേറ്ററും അബുദാബിയിൽ മലയാളം മിഷൻ അധ്യാപകനുമായ രമേശ് ദേവരാഗമാണ് കുട്ടികൾക്ക് വേണ്ട പരിശീലനം നൽകുന്നത്. കൂടെ പുസ്തകോത്സവ നഗരിയിൽ വേണ്ട എല്ലാ സഹായങ്ങളുമായി മനോജ്ഞം മലയാളം കോഓർഡിനേറ്റർ മനോജ് കളരിക്കലുമുണ്ട്.

സൗദിയിലേക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാൻ സർക്കാർ ഇടപെടണം: നവയുഗം.
അൽ കോബാർ: സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാ
കേരള സോഷ്യൽ സെന്‍റർ വനിതാ വിഭാഗത്തിന് പുതിയ സാരഥികൾ.
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്‍റർ വനിതകളുടെ വാർഷിക ജനറൽ ബോഡി 2024 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ
യന്ത്രത്തകരാർ; ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി.
കോഴിക്കോട്: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സപൈസ് ജെറ്റ് വിമാനം യന്ത്രത്തകരാറിനെ തുടർന്ന് തിരിച്ചിറക്കി.
ഷൈനുവിന് നാടണയാൻ കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ.
മനാമ: ജോലി സംബന്ധമായി പ്രശ്നത്തിൽ അകപ്പെട്ടു ബഹറനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ഷൈനുവിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷ
മണിപ്പുർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി.
മക്ക: ഹജ്ജ് കർമത്തിന് ശേഷം മക്കയിൽ മരണപ്പെട്ട മണിപ്പുർ ജിരിബാമിലെ ബാബുപാര സ്വദേശി ഹാജി മുഹമ്മദ്‌ അബ്ദുറബ്ബിന്‍റെ(57)