• Logo

Allied Publications

Europe
ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ സംഘടിപ്പിക്കുന്ന സംവാദം 17ന്; വി.ഡി. സതീശൻ മുഖ്യാതിഥി
Share
കേംബ്രിഡ്ജ്: കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ "നെഹ്‌റുവിയൻ സോഷ്യലിസത്തിന്‍റെ പുനരുജീവനവും മാർഗങ്ങളും' എന്ന വിഷയത്തിൽ കേംബ്രിഡ്ജ് സ്റ്റുഡന്‍റ്സ് യൂണിയനുമായി സഹകരിച്ച് യുകെയിലെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ സംവാദ പരമ്പര സംഘടിപ്പിക്കുന്നു.

ഈ മാസം 17ന് ഉച്ചകഴിഞ്ഞ് 2.30നു കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ സൗത്ത് ഏഷ്യൻ സ്റ്റുഡൻസ് ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായെത്തുന്നത് പ്രതിപക്ഷ നേതാവും കോൺഗ്രസും നേതാവുമായ അഡ്വ. വി.ഡി സതീശൻ ആണ്.

കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയർ അഡ്വ.ബൈജു തിട്ടാല, കേംബ്രിഡ്ജ് സിറ്റി കൗൺസിൽ മുൻ നേതാവ് ലൂയിസ് ഹെർബർട്ട് എന്നിവർ സംസാരിക്കും. തുടർന്ന് ചർച്ചകൾ നടക്കും.സംവാദത്തിൽ വി.ഡി. സതീശൻ മുഖ്യപങ്കാളിയാവും.

സോഷ്യലിസ്റ്റ് തത്വങ്ങൾ പ്രാദേശിക ഭരണത്തിൻ കീഴിൽ സാധാരണക്കാരിൽ വരെ ഫലദായകമായി നടപ്പിലാക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് കേംബ്രിഡ്ജ് പ്രാദേശിക ഭരണത്തിൽ ഏറെക്കാലം നേതൃത്വത്തിൽ ഉണ്ടായിരുന്ന ലൂയിസ് ഹെർബർട്ട് സംസാരിക്കും.

ഇന്ത്യയിലെ നിലവിലെ അസന്തുഷ്‌ടിതമായ രാഷ്ട്രീയഭരണ വ്യാവസായിക സാഹചര്യങ്ങളെക്കുറിച്ച് ചിന്തനീയവും സസൂക്ഷ്മവുമായ ഒരു പഠനവും വിലയിരുത്തലും നടത്തുകയാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ലക്ഷ്യം വയ്ക്കുന്നത്.

പ്രസ്തുത സംവാദ സദസിൽ സാങ്കേതിക കാരണങ്ങളാൽ ഇൻവിറ്റേഷനിലൂടെ പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. https://www.eventbrite.com/e/vdsatheeshanonnehruviansocialismatcambridgetickets738362561297?aff=oddtdtcreator

സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.
യുകെയിൽ കൗൺസിലറായി രണ്ടാം വട്ടവും മല‍യാളി.
ലണ്ടൻ: യുകെയിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിയായ സജീഷ് ടോമിന് ഇക്കു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാധ്യാപക ദിനം നടത്തി.
കൊവെൻട്രി : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക ഒത്തുചേരൽ കൊവെൻട്രിയിൽ നടത്തപ്പെട്
യുകെയുടെ മലയാറ്റൂർ തിരുനാളിന് ജൂൺ 30ന് കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്റർ വീണ്ടും തിരുനാൾ ആഘോഷലഹരിയിലേക്ക്.