• Logo

Allied Publications

Americas
ദിവ്യം സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സിന്‍റെ "സർഗം 2023' ഗംഭീരമായി
Share
ടെക്സസ്: ഓസ്റ്റിൻ ആസ്ഥാനമായ ദിവ്യം സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സിന്‍റെ കലോത്സവമായ "സർഗം 2023' കഴിഞ്ഞമാസം 29ന് ജോർജ് ടൗണിലെ ഈസ്റ്റ് വ്യൂ തീയറ്ററിൽ വച്ച് അരങ്ങേറി.

സർഗം കലോത്സവം എല്ലാ വർഷവും സംഘടിപ്പിക്കുന്ന കലാവിരുന്നാണ്. അന്നേ ദിവസം വൈകുന്നേരം നാലിന് സരസ്വതീ വന്ദനത്തോടെ കലോത്സവത്തിന് തുടക്കം കുറിച്ചു. ദിവ്യം സ്‌കൂളിലെ 120ഓളം വിദ്യാർഥികൾ ഭരതനാട്യം അരങ്ങിൽ അവതരിപ്പിച്ചു.

കുട്ടികളുടെ സരസ്വതീ വന്ദനത്തോടെയായിരുന്നു തുടക്കം. തുടർന്ന് മുതിർന്ന വിദ്യാർഥികളുടെയും അരങ്ങേറ്റത്തിനായി തയാറാകുന്ന വിദ്യാർഥികളുടെയും നടനങ്ങൾ രംഗത്തരങ്ങേറി.

ഏകദേശം രണ്ടരമണിക്കൂറിലധികം നീണ്ടുനിന്ന തുടർച്ചയായ നൃത്തപരിപാടികൾ കാണികൾക്ക് ആനന്ദമേകുന്നവയായിരുന്നു.



ഏറ്റവും കൗതുകമേറിയത് ദിവ്യം സ്‌കൂളിലെ ആഫ്രിക്കൻഅമേരിക്കൻ വിദ്യാർഥിയായ അഡെമിഗ്‌വ വിറ്റ്സ്റ്റാക്ക് ആദ്യമായി അരങ്ങത്ത് അവതരിപ്പിച്ച ഭരതനാട്യമായിരുന്നു. ദിവ്യം സ്‌കൂളിന്‍റെ പ്രത്യേകത അതിലെ വൈവിധ്യമാർന്ന വിദ്യാർഥി കൂട്ടായ്മ തന്നെയാണ്.

മലയാളികളും വടക്കേ ഇന്ത്യക്കാരും തെക്കേ ഇന്ത്യക്കാരും മാത്രമല്ല നേപ്പാളിന്‍റെയും മറ്റ് വിദേശ സംസ്കാരത്തിന്‍റെയും പശ്ചാത്തലത്തിൽ നിന്നുള്ള ഒരു സാംസ്കാരിക കലായാത്രയാണ് അത്.

ദിവ്യം സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സിന്‍റെ ഡയറക്‌ടറായ ദിവ്യ വാര്യർ 15ലധികം വർഷത്തെ അധ്യാപന പരിചയമുള്ള നൃത്താധ്യാപികയാണ്.

ഇന്ത്യയിലും സിംഗപ്പുരിലും അമേരിക്കയിലും വിവിധ സ്റ്റേജുകളിൽ മോഹിനിയാട്ടവും ഭരതനാട്യവും അവതരിപ്പിക്കുന്ന കലാകാരികൂടിയാണ് ദിവ്യ വാര്യർ.

ഹൂസ്റ്റണിൽ വെടിവയ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു.
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ സൈപ്രസ് സ്റ്റേഷൻ ഡ്രൈവിൽ തിങ്കളാഴ്ച രാത്രി നടന്ന വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു.
ഒക്‌ലഹോമയിൽ തടവുകാരൻ ജയിൽ ചാടി.
ഒക്‌ലഹോമ: ക്ലാര വാൾട്ടേഴ്സ് കമ്യൂണിറ്റി കറക്ഷൻ സെന്‍ററിൽ നിന്ന് ജയിൽ ചാടിയ തടവുകാരനെ കണ്ടെത്താൻ പോലീസ് സഹായം തേടി.
യുഎസിലെ ശിക്ഷ ഇളവിൽ സ്ത്രീ തടവുകാർ കുറവ്.
വാഷിംഗ്‌ടൺ: കഴിഞ്ഞ നാലു വർഷത്തെ കണക്ക് പ്രകാരം യുഎസിലെ ജയിലുകളിൽ നിന്നും ധാരാളം തടവുകാർ പ്രസിഡന്‍റിന്‍റെ ശിക്ഷ ഇളവ
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തൽ: ചങ്ങല ഇടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് വൈറ്റ് ഹൗസ്.
വാഷിംഗ്ടൺ: അമേരിക്കയിൽനിന്നു തിരിച്ചയയ്ക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ വൈറ്റ് ഹൗസ്
കള്ളും കരിമീനും രുചിക്കാൻ അമേരിക്കൻ സഞ്ചാരികൾ കുമരകത്ത്.
കുമരകം: അമേരിക്കയിൽനിന്ന് കേരളം കാണാനെത്തിയ 12 അംഗസംഘം കുമരകം ഒന്നാം നമ്പർ ഷാപ്പിലെത്തി കള്ള