• Logo

Allied Publications

Delhi
വായു മലിനീകരണം: സ്‌കൂളുകൾക്ക് ശൈത്യകാല അവധി നേരത്തെയാക്കി ഡൽഹി
Share
ന്യൂഡൽഹി: തുടർച്ചയായ ആറാംദിവസവും രാജ്യതലസ്ഥാനത്തെ വിഷപ്പുകമഞ്ഞ് മൂടിയതോടെ ഡൽഹിയിലെ സ്കൂളുകൾക്ക് ശൈത്യകാല അവധി നേരത്തെയാക്കി. വ്യാഴാഴ്ച മുതൽ 18 വരെ ശൈത്യകാല അവധിക്ക് സ്കൂളുകൾ അടച്ചിടുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പരിസ്ഥിതി മന്ത്രി ഗോപാൽ റായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്‍റേതാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി അതിഷി, ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ട്, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സാധാരണയായി ഡിസംബർ ജനുവരി മാസങ്ങളിലായാണ് ശൈത്യകാല അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്താണ് ഇത്തവണ നേരത്തെയാക്കിയത്.

സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്‍റെ (സിപിസിബി) കണക്കുകൾ പ്രകാരം, ഡൽഹി നഗരത്തിലെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) ഇന്നു രാവിലെ 421 ആണ്. ചൊവ്വാഴ്ച ഇത് 396 ആയിരുന്നു. തിങ്കളാഴ്ച 437 വരെ ഉയർന്നിരുന്നു.

അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായതിനെത്തുടർന്ന് 10, 12 ക്ലാസുകൾ ഒഴികെ നഴ്സറി മുതൽ ഡൽഹിയിൽ എല്ലാ സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്.

ദീപാവലിക്കുശേഷം അടുത്തയാഴ്ച വാഹനനിയന്ത്രണം (ഒറ്റ, ഇരട്ട നന്പർ വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ) നടപ്പാക്കും. ഡൽഹിയിലെയും പ്രാന്തപ്രദേശങ്ങളിലെയും ഓഫീസുകളിൽ പകുതി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പദ്ധതി വീണ്ടും നടപ്പാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

ഒരാഴ്ചയോളമായി വിഷപ്പുകമഞ്ഞിൽ പൊതിഞ്ഞിരിക്കുകയാണ് ഡൽഹി. ഗ്രേഡഡ് റസ്പോണ്‍സ് ആക്‌ഷൻ പ്ലാനിന്‍റെ (ജിആർഎപി ) നാലാം ഘട്ടപ്രകാരം ഡീസൽ ട്രക്കുകളുടെ പ്രവേശനം നിർത്താനും നഗരത്തിലെ നിർമാണ പ്രവർത്തനങ്ങൾ നിരോധിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

ബിഎസ് 3 പെട്രോൾ, ബിഎസ് 4 ഡീസൽ വാഹനങ്ങളുടെ നിരോധനം തുടരും. ദീപാവലിദിനങ്ങളിൽ പടക്കങ്ങൾ നിരോധിച്ചു. പുകയും പൊടിയും കുറയ്ക്കാൻ തെരുവുകളിലടക്കം വെള്ളം തളിക്കും.

സ്വർണ ജയന്തി ട്രയിൻ റദ്ദാക്കൽ: മലയാളികളെ യാത്രാദുരിതത്തിലാക്കിയെന്ന് ഡിഎംഎ.
ന്യൂഡൽഹി: സാങ്കേതികമായ കാരണങ്ങൾ പറഞ്ഞ് കേരളത്തിലേക്കുള്ള സ്വർണ ജയന്തി എക്സ്പ്രസ് റദ്ദാക്കിയ റയിൽവേയുടെ നടപടി മല
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല വ്യാഴാഴ്ച.
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ നടത്തി വരുന്ന കാർത്തിക പൊങ്
ശ്രീനാരായണ കേന്ദ്രയിൽ പൂജയും ഭജനയും നടത്തി.
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്രയിൽ പ്രതിമാസ പൂജയും ഭജനയും നടത്തി.
ഡിഎംഎ മയൂർ വിഹാർ ഫേസ് ത്രീ ഗാസിപ്പുർ ഏരിയ‌യ്ക്ക് പുതിയ സാരഥികൾ.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് ത്രീ ഗാസിപ്പുർ ഏരിയയ്ക്ക് പുതിയ സാരഥികൾ.
ടി.വി. തോമസ് ഡൽഹി‌യിൽ അന്തരിച്ചു.
ന്യൂഡൽഹി: വലക്കാട്ട് തോട്ടത്തിൽ വീട് തിരുത്തിപ്പറമ്പ് പടിഞ്ഞാറേ ചാലക്കുടി ടി.വി.