• Logo

Allied Publications

Europe
മികച്ച തപാല്‍ സേവനമുള്ള രാജ്യം; ജർമനി മൂന്നാമത്
Share
ബര്‍ലിന്‍: ലോകത്തിലെ മികച്ച തപാല്‍ സേവനമുള്ള രാജ്യങ്ങളിൽ ജർമനിക്ക് മൂന്നാം സ്ഥാനം. യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍റെ റിപ്പോർട്ട് പ്രകാരം സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്‌ട്രിയ എന്നീ രാജ്യങ്ങളാണ് യഥാക്രമം ഒന്നാമതും രണ്ടാമതും.

സേവനങ്ങളുടെ വിശ്വാസ്യത, എത്തിച്ചേരല്‍, പ്രസക്തി, പ്രതിരോധശേഷി എന്നിവ അനുസരിച്ചാണ് യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയൻ 172 രാജ്യങ്ങളുടെ തപാൽ സേവനങ്ങള്‍ വിശകലനം ചെയ്ത് റാങ്ക് നൽകിയിരിക്കുന്നത്.

സ്വിറ്റ്സര്‍ലന്‍ഡ് തുടര്‍ച്ചയായ ആറാം വര്‍ഷവും നൂറിൽ നൂറ് സ്കോറോടെ ആണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഓസ്ട്രിയ 96.7 സ്കോറും ജര്‍മനി 95.7 സ്കോറും നേടി.

ലോകത്തിലെ ഏറ്റവും മോശം റാങ്കിലുള്ള തപാല്‍ സേവനം ഗ്വാട്ടിമാലയിലാണ്. തൊട്ടുപിന്നാലെ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കാണ്. മൊത്തത്തില്‍, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ശരാശരി 31.8 പോയിന്‍റുകള്‍ നേടി.

അടുത്ത കാലത്തായി തപാല്‍ വഴി അയക്കുന്ന കത്തുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2017ല്‍ ജര്‍മനിയില്‍ 18.5 ദശലക്ഷത്തിലധികം കത്തുകള്‍ അയച്ചു. 2022 ആയപ്പോഴേക്കും ഇത് 14.1 ദശലക്ഷമായി കുറഞ്ഞു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.