• Logo

Allied Publications

Europe
അയർലൻഡിൽ കടലിന് സമീപത്തുള്ള വീടുകളും വ്യാപാര സ്ഥാപനങ്ങളും ഭീഷണിയിലെന്ന് റിപ്പോർട്ട്
Share
ഡബ്ലിൻ: അയർലൻഡിൽ വരും ദശകങ്ങളിൽ കടലിനടുത്തായുള്ള വീടുകളും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. ഉയരുന്ന സമുദ്ര നിരപ്പും തീരദേശ വ്യതിയാനവും മൂലം ഇവിടങ്ങളിലുള്ളവരുടെ സ്വത്തുക്കൾ ദേശീയ നയങ്ങൾക്ക് കീഴിൽ ഉപേക്ഷിക്കേണ്ടി വന്നേക്കാമെന്നാണ് വിലയിരുത്തുന്നത്.

ദേശീയ തീരദേശ മാറ്റ പരിപാലന നയം അധികൃതർ പുറത്തുവിട്ടതിന് പിന്നാലെയാണ് ബന്ധപ്പെട്ടവർ തുടർനടപടികൾ ആരംഭിച്ചത്. ഇതിലേക്കായി സർക്കാർ ഒരു ഇന്‍റർ ഡിപ്പാർട്മെന്‍റിൽ സ്റ്റിയറിംഗ് ഗ്രൂപ്പ് രൂപീകരിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.

കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നതിന് അനുസരിച്ച് സമുദ്രനിരപ്പ് ഉയരുന്നതിനും കൊടുങ്കാറ്റുകൾക്ക് ശക്തിപകരുന്നതിൽ നിന്നുള്ള വർധിച്ച മണ്ണൊലിപ്പിനും തീരപ്രദേശങ്ങൾ നഷ്ടപ്പെടുന്നതിന് അയർലൻഡ് എങ്ങനെ തയാറാകണം എന്നതിനുള്ള ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്.

ഭൂമി നഷ്‌ടത്തിന്‍റെ കാര്യത്തിൽ ഇതിനകം എന്താണ് സംഭവിക്കുന്നതെന്നും ഏറ്റവും ദുർബലമായ സ്ഥലങ്ങൾ എവിടെയാണെന്നും കണ്ടുപിടിക്കും. സമീപ വർഷങ്ങളിൽ രാജ്യത്തു തീരദേശ ശോഷണത്തോത് ഏറിവരികയാണ്.

നാല് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന അയർലൻഡിലെ കടലിനു സമീപത്തു താമസിക്കുന്ന ആയിരങ്ങളെ പുതിയ റിപ്പോർട്ട് ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇത് ഭാവിയിൽ പ്രോപ്പർടികൾക്കു ഏറ്റവും വിലയുള്ള കടലിനഭിമുഖമായുള്ളവരെ ഏറെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്ക് നേരെ ആക്രമണം.
പാരീസ്: ഒളിന്പിക്സ് ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്കു നേരെ ആക്രമണം.
ഉത്സവിന് പോർട്ട്‌ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഡബ്ലിൻ: ഉത്സവ് 2024ന് പോർട്ട്‌ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ പരിസ്ഥിതി വാദികളുടെ പ്രതിഷേധം.
ഫ്രാങ്ക്ഫര്‍ട്ട്: പരിസ്ഥിതി വാദികളുടെ പ്രതിഷേധത്തെ തുടർന്ന് ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തിരുവല്ല: ആഗോള കത്തോലിക്കാ സഭയുടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള എക്യുമെനിക്കൽ സംഘം ഡോ.
33ാം ഒളിമ്പിക്സിന് ഇന്ന് പാരീസിൽ തുടക്കം.
പാരീസ്: പ്രകാശത്തിന്‍റെ നഗരമെന്നറിയപ്പെടുന്ന പാരീസിന്‍റെ ഓളപ്പരപ്പിൽ ഇന്ന് ലോക കായിക മാമാങ്കത്തിനു തുടക്കം.