• Logo

Allied Publications

Europe
അയർലൻഡിൽ കടലിന് സമീപത്തുള്ള വീടുകളും വ്യാപാര സ്ഥാപനങ്ങളും ഭീഷണിയിലെന്ന് റിപ്പോർട്ട്
Share
ഡബ്ലിൻ: അയർലൻഡിൽ വരും ദശകങ്ങളിൽ കടലിനടുത്തായുള്ള വീടുകളും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. ഉയരുന്ന സമുദ്ര നിരപ്പും തീരദേശ വ്യതിയാനവും മൂലം ഇവിടങ്ങളിലുള്ളവരുടെ സ്വത്തുക്കൾ ദേശീയ നയങ്ങൾക്ക് കീഴിൽ ഉപേക്ഷിക്കേണ്ടി വന്നേക്കാമെന്നാണ് വിലയിരുത്തുന്നത്.

ദേശീയ തീരദേശ മാറ്റ പരിപാലന നയം അധികൃതർ പുറത്തുവിട്ടതിന് പിന്നാലെയാണ് ബന്ധപ്പെട്ടവർ തുടർനടപടികൾ ആരംഭിച്ചത്. ഇതിലേക്കായി സർക്കാർ ഒരു ഇന്‍റർ ഡിപ്പാർട്മെന്‍റിൽ സ്റ്റിയറിംഗ് ഗ്രൂപ്പ് രൂപീകരിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.

കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നതിന് അനുസരിച്ച് സമുദ്രനിരപ്പ് ഉയരുന്നതിനും കൊടുങ്കാറ്റുകൾക്ക് ശക്തിപകരുന്നതിൽ നിന്നുള്ള വർധിച്ച മണ്ണൊലിപ്പിനും തീരപ്രദേശങ്ങൾ നഷ്ടപ്പെടുന്നതിന് അയർലൻഡ് എങ്ങനെ തയാറാകണം എന്നതിനുള്ള ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്.

ഭൂമി നഷ്‌ടത്തിന്‍റെ കാര്യത്തിൽ ഇതിനകം എന്താണ് സംഭവിക്കുന്നതെന്നും ഏറ്റവും ദുർബലമായ സ്ഥലങ്ങൾ എവിടെയാണെന്നും കണ്ടുപിടിക്കും. സമീപ വർഷങ്ങളിൽ രാജ്യത്തു തീരദേശ ശോഷണത്തോത് ഏറിവരികയാണ്.

നാല് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന അയർലൻഡിലെ കടലിനു സമീപത്തു താമസിക്കുന്ന ആയിരങ്ങളെ പുതിയ റിപ്പോർട്ട് ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇത് ഭാവിയിൽ പ്രോപ്പർടികൾക്കു ഏറ്റവും വിലയുള്ള കടലിനഭിമുഖമായുള്ളവരെ ഏറെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.
യുകെയിൽ കൗൺസിലറായി രണ്ടാം വട്ടവും മല‍യാളി.
ലണ്ടൻ: യുകെയിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിയായ സജീഷ് ടോമിന് ഇക്കു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാധ്യാപക ദിനം നടത്തി.
കൊവെൻട്രി : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക ഒത്തുചേരൽ കൊവെൻട്രിയിൽ നടത്തപ്പെട്
യുകെയുടെ മലയാറ്റൂർ തിരുനാളിന് ജൂൺ 30ന് കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്റർ വീണ്ടും തിരുനാൾ ആഘോഷലഹരിയിലേക്ക്.