• Logo

Allied Publications

Europe
കാറ്റിൽ പറക്കുന്ന പന്തുകൾക്ക് അവാർഡ്
Share
കാസർഗോഡ്: മലയാള കവിതയുടെയും എഴുത്തിന്‍റെയും നിത്യവസന്തമായിരുന്ന മഹാകവി പി.കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023ലെ സഞ്ചാര സാഹിത്യത്തിന് കാരൂർ സോമന്‍റെ "കാറ്റിൽ പറക്കുന്ന പന്തുകൾ' (സ്പെയിൻ) യാത്രാവിവരണം തെരഞ്ഞെടുക്കപ്പെട്ടു.

മഹാകവിയുടെ 118ാമത് ജന്മവാർഷിക ദിനമായ വ്യാഴാഴ്ച കാസർഗോഡ് ന‌ടന്ന കാവ്യോത്സവ പരിപാടിയിൽ പുരസ്‍കാര സമർപ്പണം നടന്നു. ഒരു ദിവസം നീണ്ടുനിന്ന സാഹിത്യോത്സവവും പരിപാടിയുടെ ഭാഗമായി അരങ്ങേറി.



സാഹിത്യത്തിലെ വിത്യസ്ത മേഖലകളിൽ നിന്നുള്ളവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. സാഹിത്യത്തിലെ ബഹുമുഖ പ്രതിഭയും ലോക റിക്കാർഡ് ജേതാവുമായ (യുആർഎഫ്) കാരൂർ സോമൻ 67 രാജ്യങ്ങളിൽ സഞ്ചരിച്ച് ധാരാളം സഞ്ചാര സാഹിത്യ കൃതികൾ മലയാള ഭാഷയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.

ലണ്ടനിൽ പാർക്കുന്ന കാരൂർ ആഗോള പ്രസിദ്ധ ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ, കെ.പി.ആമസോൺ ഇന്‍റർനാഷണൽ പബ്ലിക്കേഷൻ ചീഫ് എഡിറ്റർ ആണ്.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.