• Logo

Allied Publications

Middle East & Gulf
ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ
Share
ദോഹ: മലയാളിയടക്കം എട്ടു പേരെ ഖത്തറിൽ വധശിക്ഷയ്ക്കു വിധിച്ചു. മുൻ ഇന്ത്യൻ നാവികസേനാംഗങ്ങളായ ഇവർ ചാരവൃത്തി ന‌‌ടത്തിയെന്നാരോപിച്ചാണു പ്രാദേശിക കോടതി വധശിക്ഷ വിധിച്ചത്. സംഭവം ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. ഖത്തറുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അൽ ദഹ്‌റ കന്പനി ജീവനക്കാരായ ക്യാപ്റ്റൻ നവ്തേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ പൂർണേന്ദു തിവാരി, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, കമാൻഡർ സുഗുനാകർ പകാല, കമാൻഡർ സജീവ് ഗുപ്ത, കമാൻഡർ അമിത് നാഗ്പാൽ, മലയാളിയായ സെയിലർ രാഗേഷ് എന്നിവരെയാണു വധശിക്ഷയ്ക്കു വിധിച്ചത്. നാലു മുതൽ ആറു വർഷം വരെ ഇവർ ഇതേ കന്പനിയിൽ ജോലി ചെയ്തിരുന്നു.

2022 ഓഗസ്റ്റിലാണ് ചാരവൃത്തി ആരോപിച്ച് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇന്ത‍്യൻ എംബസി വിവരമറിഞ്ഞത് സെപ്റ്റംബർ പകുതിയോടെയാണ്. 2019ലെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവാണ് അറസ്റ്റിലായ കമാൻഡർ പൂർണേന്ദു തിവാരി.

ഇന്ത‍്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിനു നൽകിയ സംഭാവനകൾ മാനിച്ചായിരുന്നു ഇന്ത‍്യ ഇദ്ദേഹത്തിന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം നൽകിയത്.

റോയൽ ഒമാനി എയർ ഫോഴ്സിലെ സ്ക്വാഡ്രണ്‍ ലീഡർ പദവിയിൽനിന്നു വിരമിച്ച ഒമാനി പൗരനാണ് കന്പനിയുടമ. ഇയാളെയും ഇന്ത്യക്കാർക്കൊപ്പം അറസ്റ്റ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞവർഷം നവംബറിൽ വിട്ടയച്ചു. പൂർണേന്ദു തിവാരിയായിരുന്നു കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ.

ഖത്തർ നാവികസേനയ്ക്കു പരിശീലനം നല്കുന്ന കന്പനിയാണ് അൽ ദഹ്‌റ. ഇതോടൊപ്പം അനുബന്ധ ഉപകരണങ്ങളും നല്കുന്നുണ്ട്. ഇന്ത്യക്കാർക്കെതിരേയുള്ള കുറ്റം ഖത്തർ അധികൃതർ പുറത്തുവിട്ടിരുന്നില്ല.

ഒക്ടോബർ ഒന്നിന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ കുറ്റാരോപിതരെ ജയിലിൽ സന്ദർശിച്ചിരുന്നു. വിചാരണ രഹസ‍്യമായിരുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പട്ടവർ അറുപതു വയസിനു മുകളിൽ പ്രായമുള്ളവരാണെന്നാണു റിപ്പോർട്ട്.

സംഭവം അതീവ പ്രാധാന്യത്തോടെ കാണുന്നുവെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കേസിൽ എല്ലാ നിയമവശവും ഉപയോഗിക്കുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തറുമായി മികച്ച ബന്ധം പുലർത്തുന്ന രാജ‍്യമാണ് ഇന്ത‍്യ.

എന്നാൽ 2022 ജൂണിൽ ബിജെപി വക്താവ് നുപുർ ശർമ പ്രവാചകനിന്ദ നടത്തിയെന്നാരോപിച്ച് ഖത്തർ കടുത്ത നിലപാടെടുത്തിരുന്നു. ഇക്കാര‍്യത്തിൽ ഇന്ത‍്യ പരസ‍്യമായി മാപ്പുപറയണമെന്ന് ആദ‍്യം ആവശ‍്യപ്പെട്ടതു ഖത്തറായിരുന്നു.

സൗദിയിലേക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാൻ സർക്കാർ ഇടപെടണം: നവയുഗം.
അൽ കോബാർ: സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാ
കേരള സോഷ്യൽ സെന്‍റർ വനിതാ വിഭാഗത്തിന് പുതിയ സാരഥികൾ.
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്‍റർ വനിതകളുടെ വാർഷിക ജനറൽ ബോഡി 2024 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ
യന്ത്രത്തകരാർ; ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി.
കോഴിക്കോട്: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സപൈസ് ജെറ്റ് വിമാനം യന്ത്രത്തകരാറിനെ തുടർന്ന് തിരിച്ചിറക്കി.
ഷൈനുവിന് നാടണയാൻ കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ.
മനാമ: ജോലി സംബന്ധമായി പ്രശ്നത്തിൽ അകപ്പെട്ടു ബഹറനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ഷൈനുവിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷ
മണിപ്പുർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി.
മക്ക: ഹജ്ജ് കർമത്തിന് ശേഷം മക്കയിൽ മരണപ്പെട്ട മണിപ്പുർ ജിരിബാമിലെ ബാബുപാര സ്വദേശി ഹാജി മുഹമ്മദ്‌ അബ്ദുറബ്ബിന്‍റെ(57)