• Logo

Allied Publications

Europe
നോവൽ "കന്യാസ്ത്രീ കാർമേൽ' പ്രകാശനം ചെയ്തു
Share
ആലപ്പുഴ: പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമന്‍റെ (ലണ്ടൻ) "കന്യാസ്ത്രീ കാർമേൽ' (നോവൽ) പി.കെ.അനിൽ കുമാറിന് നൽകി മാവേലിക്കര എംഎൽഎ എം.എസ്.അരുൺ കുമാർ പ്രകാശനം ചെയ്തു.

മാവേലിക്കര ചാരുംമൂട് റീഡേഴ്‌സ് ക്ലബ് ഗ്രന്ഥശാലയുടെ ഒന്നാമത് വാർഷിക സാംസ്കാരിക സമ്മേളന വേദിയിൽ വച്ചാണ് നോവൽ പ്രകാശനം ചെയ്തത്. ഗ്രന്ഥശാല പ്രസിഡന്‍റ് പി.സുജിത്ത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി.കെ.അനിൽ മുഖ്യ പ്രഭാഷണം നടത്തി.

ക്ലബ് രക്ഷാധികാരി അഡ്വ.സുധീർഖാൻ സ്വാഗതവും സെക്രട്ടറി ആർ.രാജേഷ് നന്ദിയും രേഖപ്പെടുത്തി.



ഇംഗ്ലണ്ടിൽ പാർക്കുന്ന മലയാളിയായ കന്യാസ്ത്രീ കാർമേൽ വേശ്യകളുടെ പുനരധിവാസത്തിന് ശ്രമിക്കുന്നതും അതിന്‍റെ ഭാഗമായി അധോലോക സംഘങ്ങളുമായി ഏറ്റുമുട്ടുന്നതുമാണ് ഈ നോവലിൽ പറയുന്നത്.

പ്രഭാത് ബുക്ക്സ്, കെ.പി.ആമസോൺ പബ്ലിക്കേഷൻ ആണ് പ്രസാധകർ. ഈ നോവൽ ഇംഗ്ലീഷിലേക്ക് "ദി ഡോവ് ആൻഡ് ദി ഡെവിൾസ്' എന്ന പേരിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ആമസോൺ ബേസ്ഡ് സെല്ലെർ നോവലിൽ ഇടം പിടിച്ച കൃതിയാണിത്. ഇംഗ്ലണ്ടിലെ പ്രമുഖ കേരള ലിങ്ക് ഇംഗ്ലീഷ് മലയാളം പത്രത്തിൽ ഇത് പരമ്പരയായി വരുന്നു.

ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്ക് നേരെ ആക്രമണം.
പാരീസ്: ഒളിന്പിക്സ് ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്കു നേരെ ആക്രമണം.
ഉത്സവിന് പോർട്ട്‌ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഡബ്ലിൻ: ഉത്സവ് 2024ന് പോർട്ട്‌ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ പരിസ്ഥിതി വാദികളുടെ പ്രതിഷേധം.
ഫ്രാങ്ക്ഫര്‍ട്ട്: പരിസ്ഥിതി വാദികളുടെ പ്രതിഷേധത്തെ തുടർന്ന് ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തിരുവല്ല: ആഗോള കത്തോലിക്കാ സഭയുടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള എക്യുമെനിക്കൽ സംഘം ഡോ.
33ാം ഒളിമ്പിക്സിന് ഇന്ന് പാരീസിൽ തുടക്കം.
പാരീസ്: പ്രകാശത്തിന്‍റെ നഗരമെന്നറിയപ്പെടുന്ന പാരീസിന്‍റെ ഓളപ്പരപ്പിൽ ഇന്ന് ലോക കായിക മാമാങ്കത്തിനു തുടക്കം.