• Logo

Allied Publications

Delhi
നിർധന കുടുംബത്തിന് തണലായി "സ്നേഹദീപ്തി തണൽ'
Share
ന്യൂഡൽഹി: ഡൽഹിയിലെ ഒരു കുടുംബത്തിന് തണൽ ഒരുക്കി ന്യൂഡൽഹി ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനം. 18ന് നടന്ന ഭവനകൂദാശയ്ക്ക് കത്തീഡ്രൽ വികാരി ഫാ. ശോഭൻ ബേബി, അസി.വികാരി ഫാ. ജെയ്സൺ ജോസഫ് എന്നിവർ കാർമികത്വം വഹിച്ചു.

കത്തീഡ്രൽ ട്രസ്റ്റി അനിൽ വി. ജോൺ, സെക്രട്ടറി മാമ്മൻ മാത്യു, യുവജന പ്രസ്ഥാനം സെക്രട്ടറി ഷിനിൽ ബേബി തോമസ്, ട്രസ്റ്റി ലിബിൻ മാത്യു, പ്രൊജക്റ്റ്‌ കോർഡിനേറ്റർ ബെൻ ഡാനിയേൽ, മർത്തമറിയം സമാജം സെക്രട്ടറി റെയിച്ചൽ ജോൺ എന്നിവരുടെ സാന്നിധ്യത്തിൽ ഫാ. ശോഭൻ ബേബി, ഫാ. ജെയ്സൺ ജോസഫ് എന്നിവർ ചേർന്ന് ഭവനത്തിന്‍റെ താക്കോൽദാനവും ആധാരക്കൈമാറ്റവും നിർവഹിച്ചു.

സ്നേഹദീപ്തി തണൽ എന്ന ഭവനപദ്ധതിയുടെ ഡൽഹിയിലെ ആദ്യ ഭവനം ഭംഗിയായി കൈമാറുവാൻ ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ ദേവാലയത്തിലെ എല്ലാ അംഗങ്ങളുടെയും പൂർണപിന്തുണ സൊസൈറ്റി ട്രഷറർ ഷാജി പോളിന്‍റെ നേതൃത്വത്തിൽ ലഭിച്ചിരുന്നതായി ഭാരവാഹികൾ അറിയിച്ചു.

ബാലഗോകുലം ഡൽഹി ദക്ഷിണ മധ്യമേഖലയ്ക്ക് പുതിയ സാരഥികൾ.
ന്യൂഡൽഹി: ബാലഗോകുലം ഡൽഹി എൻസിആറിന്‍റെ 24ാം വാർഷിക സമ്മേളനത്തിൽ വച്ച് ബാലഗോകുലം ദക്ഷിണ മധ്യമേഖലയുടെ 202425 ലേക്കു
അഞ്ച് വയസുകാരൻ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു; നീന്തൽ പരിശീലകനെതിരേ കേസ്.
ന്യൂഡൽഹി: അഞ്ച് വയസുകാരൻ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ച സംഭവത്തിൽ നീന്തൽ പരിശീലകനെതിരേ പോലീസ് കേസെടുത്തു.
ഡല്‍ഹി‌യില്‍ യുവാവിന് വെടിയേറ്റു.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഉത്തംനഗറില്‍ യുവാവിന് വെടിയേറ്റു.
ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം ഞായറാഴ്ച.
ന്യൂഡൽഹി: ബാലഗോകുലം ഡൽഹി എൻസിആർ സംസ്ഥാന വാർഷിക സമ്മേളനം ഞായറാഴ്ച രാവിലെ 9.
ഡിഎംഎയുടെ വാർഷികാഘോഷങ്ങൾ സമാപിച്ചു.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ 75ാമത് വാർഷികാഘോഷങ്ങൾ സമാപിച്ചു.