• Logo

Allied Publications

Middle East & Gulf
പത്തനംതിട്ട ജില്ലാ സംഗമം അനിയൻ ജോർജിന് യാത്രയയപ്പ് നൽകി
Share
ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പത്തനംതിട്ട ജില്ലാ സംഗമം എക്സിക്യൂട്ടീവ് അംഗവും ജിദ്ദയിലെ കലാ, സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലയിലെ സജീവ സാന്നിധ്യവുമായ അനിയൻ ജോർജിന് പത്തനംതിട്ട ജില്ലാ സംഗമം യാത്രയയപ്പ് നൽകി.

1989ൽ ജിദ്ദയിലെ അറേബ്യൻ ഗൾഫ് കമ്പനിയിൽ പ്രവാസ ജീവിതം ആരംഭിച്ച അനിയൻ സാമൂഹിക മേഖല‌യിലും സജീവമായിരുന്നു. ജിദ്ദയിലെ സനയ്യയിലെ തൊഴിലിനൊപ്പം സഹജീവികളുടെ ഉന്നമനത്തിനായും തൊഴിൽപരമായ പ്രതിസന്ധിമൂലം കഷ്ടപ്പെട്ടവരെ സഹായിക്കുന്നതിലും അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു.

കോവിഡ് കാലത്തും തന്‍റെ പ്രവർത്തനങ്ങൾ സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിലും അദ്ദേഹം മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്നു. തന്നാലാകുന്ന സഹായങ്ങൾ പ്രവാസി സമൂഹത്തിലും നാട്ടിലും ചെയ്യുന്നതിലുള്ള അദ്ദേഹത്തിന്‍റെ പങ്ക് എന്നും സ്മരിക്കപ്പെടുമെന്ന് യോഗത്തിൽ സംബന്ധിച്ച എല്ലാവരും അഭിപ്രായപ്പെട്ടു.

നിറഞ്ഞ സന്തോഷത്തോടുകൂടി പ്രവാസജീവിതം അവസാനിപ്പിക്കുന്നതിൽ ചരിതാർഥ്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ട, പന്തളം സ്വദേശിയാണ്. ഭാര്യ ബിന്ദു, മക്കൾ: അബി (കാനഡ), അബിയ (നഴ്സിംഗ് വിദ്യാർഥിനി).

പ്രസിഡന്‍റ് ജോസഫ് വർഗീസിന്‍റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സംഘടനയുടെ ഉപഹാരം കൈമാറി. അലി തേക്കുതോട്, സന്തോഷ്‌ ജി.നായര്‍, അയൂബ് പന്തളം, ജോർജ് വർഗീസ്, മനു പ്രസാദ്, മനോജ്‌ മാത്യു, വിലാസ് കുറുപ്പ്, വർഗീസ് ഡാനിയൽ, നൗഷാദ് അടൂര്‍,

സന്തോഷ് കെ. ജോൺ, അനില്‍ കുമാര്‍ പത്തനംതിട്ട, അനില്‍ ജോണ്‍, എബി ചെറിയാൻ, ജോസഫ്‌ നെടിയവിള, മാത്യു തോമസ്‌, നവാസ് ചിറ്റാർ, സന്തോഷ് പൊടിയൻ, രഞ്ജിത് മോഹൻ, ദിലീഫ് ഇസ്മായിൽ, അനൂപ് നായർ, റാഫി ചിറ്റാർ, അജിത് നായർ തുടങ്ങിയവര്‍ സംസാരിച്ചു.

ജനറൽ സെക്രട്ടറി ജയൻ നായർ സ്വാഗതവും ട്രഷറർ ഷറഫ് പത്തനംതിട്ട നന്ദിയും പറഞ്ഞു.

അജയകുമാറിന് കേളി യാത്രയയപ്പ് നൽകി.
റിയാദ്: 28 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ അറൈഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേളി വിദ്യാഭ്യാസ പുരസ്കാര സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ 202324 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാര (പ്രതീക്ഷ) വിതരണത്തിന്‍റെ സംസ്ഥാനതല ഉ
സ്ത്രീയുടെ അസ്തിത്വവും വ്യക്തിത്വവും: ചർച്ചാ സദസ് ഒരുക്കി പ്രവാസി മിത്ര.
മനാമ: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ പ്രവാസി മിത്ര സംഘടിപ്പിച്ച "സ്ത്രീ: അസ്തിത്വവും വ്യക്തിത്വ
അറബി ഭാഷയുടെ പ്രാധാന്യം ഏറിവരുന്നു: ഡോ. അമാനുല്ല വടക്കാങ്ങര.
ദോഹ: മതപരവും സാംസ്‌കാരികവുമായ സവിശേഷതകള്‍ക്കപ്പുറം തൊഴില്‍ പരവും സാങ്കേതികവുമായ രംഗങ്ങളിലും അറബി ഭാഷയുടെ പ്രാ