• Logo

Allied Publications

Middle East & Gulf
പത്തനംതിട്ട ജില്ലാ സംഗമം അനിയൻ ജോർജിന് യാത്രയയപ്പ് നൽകി
Share
ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പത്തനംതിട്ട ജില്ലാ സംഗമം എക്സിക്യൂട്ടീവ് അംഗവും ജിദ്ദയിലെ കലാ, സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലയിലെ സജീവ സാന്നിധ്യവുമായ അനിയൻ ജോർജിന് പത്തനംതിട്ട ജില്ലാ സംഗമം യാത്രയയപ്പ് നൽകി.

1989ൽ ജിദ്ദയിലെ അറേബ്യൻ ഗൾഫ് കമ്പനിയിൽ പ്രവാസ ജീവിതം ആരംഭിച്ച അനിയൻ സാമൂഹിക മേഖല‌യിലും സജീവമായിരുന്നു. ജിദ്ദയിലെ സനയ്യയിലെ തൊഴിലിനൊപ്പം സഹജീവികളുടെ ഉന്നമനത്തിനായും തൊഴിൽപരമായ പ്രതിസന്ധിമൂലം കഷ്ടപ്പെട്ടവരെ സഹായിക്കുന്നതിലും അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു.

കോവിഡ് കാലത്തും തന്‍റെ പ്രവർത്തനങ്ങൾ സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിലും അദ്ദേഹം മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്നു. തന്നാലാകുന്ന സഹായങ്ങൾ പ്രവാസി സമൂഹത്തിലും നാട്ടിലും ചെയ്യുന്നതിലുള്ള അദ്ദേഹത്തിന്‍റെ പങ്ക് എന്നും സ്മരിക്കപ്പെടുമെന്ന് യോഗത്തിൽ സംബന്ധിച്ച എല്ലാവരും അഭിപ്രായപ്പെട്ടു.

നിറഞ്ഞ സന്തോഷത്തോടുകൂടി പ്രവാസജീവിതം അവസാനിപ്പിക്കുന്നതിൽ ചരിതാർഥ്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ട, പന്തളം സ്വദേശിയാണ്. ഭാര്യ ബിന്ദു, മക്കൾ: അബി (കാനഡ), അബിയ (നഴ്സിംഗ് വിദ്യാർഥിനി).

പ്രസിഡന്‍റ് ജോസഫ് വർഗീസിന്‍റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സംഘടനയുടെ ഉപഹാരം കൈമാറി. അലി തേക്കുതോട്, സന്തോഷ്‌ ജി.നായര്‍, അയൂബ് പന്തളം, ജോർജ് വർഗീസ്, മനു പ്രസാദ്, മനോജ്‌ മാത്യു, വിലാസ് കുറുപ്പ്, വർഗീസ് ഡാനിയൽ, നൗഷാദ് അടൂര്‍,

സന്തോഷ് കെ. ജോൺ, അനില്‍ കുമാര്‍ പത്തനംതിട്ട, അനില്‍ ജോണ്‍, എബി ചെറിയാൻ, ജോസഫ്‌ നെടിയവിള, മാത്യു തോമസ്‌, നവാസ് ചിറ്റാർ, സന്തോഷ് പൊടിയൻ, രഞ്ജിത് മോഹൻ, ദിലീഫ് ഇസ്മായിൽ, അനൂപ് നായർ, റാഫി ചിറ്റാർ, അജിത് നായർ തുടങ്ങിയവര്‍ സംസാരിച്ചു.

ജനറൽ സെക്രട്ടറി ജയൻ നായർ സ്വാഗതവും ട്രഷറർ ഷറഫ് പത്തനംതിട്ട നന്ദിയും പറഞ്ഞു.

സൗദിയിലേക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാൻ സർക്കാർ ഇടപെടണം: നവയുഗം.
അൽ കോബാർ: സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാ
കേരള സോഷ്യൽ സെന്‍റർ വനിതാ വിഭാഗത്തിന് പുതിയ സാരഥികൾ.
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്‍റർ വനിതകളുടെ വാർഷിക ജനറൽ ബോഡി 2024 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ
യന്ത്രത്തകരാർ; ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി.
കോഴിക്കോട്: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സപൈസ് ജെറ്റ് വിമാനം യന്ത്രത്തകരാറിനെ തുടർന്ന് തിരിച്ചിറക്കി.
ഷൈനുവിന് നാടണയാൻ കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ.
മനാമ: ജോലി സംബന്ധമായി പ്രശ്നത്തിൽ അകപ്പെട്ടു ബഹറനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ഷൈനുവിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷ
മണിപ്പുർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി.
മക്ക: ഹജ്ജ് കർമത്തിന് ശേഷം മക്കയിൽ മരണപ്പെട്ട മണിപ്പുർ ജിരിബാമിലെ ബാബുപാര സ്വദേശി ഹാജി മുഹമ്മദ്‌ അബ്ദുറബ്ബിന്‍റെ(57)