• Logo

Allied Publications

Europe
കൈരളി യുകെ ഓണം റീൽസ്‌ മത്സരം ചൊവ്വാഴ്ച വരെ
Share
ലണ്ടൻ: കൈരളി യുകെ ബർമിംഗ്ഹാം യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇൻസ്റ്റാഗ്രാം ഓണം റീൽസ് മത്സരത്തിൽ പങ്കെടുക്കുന്നവർ റീൽസുകൾ ചൊവ്വാഴ്ചയ്ക്ക് മുൻപ്‌ സമർപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു.

ഓണം പ്രേമേയമായി അവതരിപ്പിക്കേണ്ട റീൽസുകൾ ഓഗസ്റ്റ് 30ന് ശേഷം പോസ്റ്റ് ചെയ്തവ ആയിരിക്കണം. കൂടാതെ കൈരളി യുകെയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെ @kairaliuk ടാഗ് ചെയ്തവയും ആയിരിക്കണം.

പങ്കെടുക്കുന്നവർ നിർബന്ധമായും അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പബ്ലിക് ആക്കുകയും #kottumkuravayum2k22 #reelseduthonam എന്നീ ഹാഷ്ടാഗുകൾ പോസ്റ്റിൽ ഉൾപ്പെടുത്തുകയും വേണമെന്ന് സംഘാടകർ അറിയിച്ചു.

പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്ന മത്സരത്തിൽ റീൽസ് രംഗത്തെ പ്രമുഖർ ആണ് വിധികർത്താക്കൾ ആയി എത്തുന്നത്.

30 സെക്കണ്ടിൽ കുറയാത്തതും 120 സെക്കണ്ടിൽ കൂടാത്തതും ആയ വീഡിയോകൾ സർഗാത്മകത, അവതരണം, ചിത്രീകരണം എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും വിലയിരുത്തപ്പെടുക. 250 പൗണ്ട് ആണ് വിജയിക്ക് സമ്മാനമായി ലഭിക്കുന്നത്.

ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്ക് നേരെ ആക്രമണം.
പാരീസ്: ഒളിന്പിക്സ് ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്കു നേരെ ആക്രമണം.
ഉത്സവിന് പോർട്ട്‌ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഡബ്ലിൻ: ഉത്സവ് 2024ന് പോർട്ട്‌ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ പരിസ്ഥിതി വാദികളുടെ പ്രതിഷേധം.
ഫ്രാങ്ക്ഫര്‍ട്ട്: പരിസ്ഥിതി വാദികളുടെ പ്രതിഷേധത്തെ തുടർന്ന് ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തിരുവല്ല: ആഗോള കത്തോലിക്കാ സഭയുടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള എക്യുമെനിക്കൽ സംഘം ഡോ.
33ാം ഒളിമ്പിക്സിന് ഇന്ന് പാരീസിൽ തുടക്കം.
പാരീസ്: പ്രകാശത്തിന്‍റെ നഗരമെന്നറിയപ്പെടുന്ന പാരീസിന്‍റെ ഓളപ്പരപ്പിൽ ഇന്ന് ലോക കായിക മാമാങ്കത്തിനു തുടക്കം.