• Logo

Allied Publications

Delhi
ഡൽഹിയിൽ ആൾക്കൂട്ട കൊലപാതകം; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
Share
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. സുന്ദര്‍ നഗരി സ്വദേശിയായ ഐസര്‍(26) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

മോഷണക്കുറ്റം ആരോപിച്ച് ചിലര്‍ യുവാവിനെ തൂണില്‍ കെട്ടിയിട്ട് വടി ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. പിന്നീട് സമീപവാസിയായ ആമിര്‍ എന്നയാള്‍ ഐസറിനെ ഓട്ടോറിക്ഷയില്‍ വീട്ടിനടുത്തെത്തിച്ചു.

ഐസറിന്‍റെ പിതാവ് അബ്ദുള്‍ വാജിദ് ജോലി കഴിഞ്ഞെത്തിയപ്പോഴാണ് അവശനായ മകനെ കണ്ടത്. ശരീരമാസകലം മുറിവേറ്റ ഐസറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഏഴോടെ മരണം സംഭവിക്കുകയായിരുന്നു.

സുന്ദര്‍ നഗ്രി പ്രദേശത്തെ ജി നാല് ബ്ലോക്കിന് സമീപം താമസിക്കുന്ന ചിലരാണ് അക്രമികള്‍ എന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.

സ്വർണ ജയന്തി ട്രയിൻ റദ്ദാക്കൽ: മലയാളികളെ യാത്രാദുരിതത്തിലാക്കിയെന്ന് ഡിഎംഎ.
ന്യൂഡൽഹി: സാങ്കേതികമായ കാരണങ്ങൾ പറഞ്ഞ് കേരളത്തിലേക്കുള്ള സ്വർണ ജയന്തി എക്സ്പ്രസ് റദ്ദാക്കിയ റയിൽവേയുടെ നടപടി മല
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല വ്യാഴാഴ്ച.
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ നടത്തി വരുന്ന കാർത്തിക പൊങ്
ശ്രീനാരായണ കേന്ദ്രയിൽ പൂജയും ഭജനയും നടത്തി.
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്രയിൽ പ്രതിമാസ പൂജയും ഭജനയും നടത്തി.
ഡിഎംഎ മയൂർ വിഹാർ ഫേസ് ത്രീ ഗാസിപ്പുർ ഏരിയ‌യ്ക്ക് പുതിയ സാരഥികൾ.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് ത്രീ ഗാസിപ്പുർ ഏരിയയ്ക്ക് പുതിയ സാരഥികൾ.
ടി.വി. തോമസ് ഡൽഹി‌യിൽ അന്തരിച്ചു.
ന്യൂഡൽഹി: വലക്കാട്ട് തോട്ടത്തിൽ വീട് തിരുത്തിപ്പറമ്പ് പടിഞ്ഞാറേ ചാലക്കുടി ടി.വി.