• Logo

Allied Publications

Europe
ഹേവാർഡ്‌സ്ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽ ആരോഗ്യമാതാവിന്‍റെ തിരുനാൾ ആഘോഷിച്ചു
Share
ഹേവാർഡ്‌സ്ഹീത്ത്: ഹേവാര്‍ഡ്‌സ്ഹീത്ത് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് മിഷനിൽ ഇടവക മധ്യസ്ഥയായ ആരോഗ്യമാതാവിന്‍റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന തിരുന്നാളാഘോഷങ്ങള്‍ പര്യവസാനിച്ചു.

ഈ മാസം 16ന് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇടവക വികാരി റവ.ഫാ. ബിനോയ് നിലയാറ്റിംഗല്‍ ആണ് കൊടിയേറ്റ് നടത്തിയത്. റവ. ഫാ. ജോസ് അഞ്ചാനിക്കൽ സഹ കാർമികനായിരുന്നു.

തുടർന്ന് കാഴ്ചസമർപ്പണവും ആഘോഷപൂർവമായ റാസ കുർബാനയും നടത്തപ്പെട്ടു. 17 മുതൽ തിരുനാളാഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ വിവിധ ഭവനങ്ങളിലും കൂടാതെ പള്ളിയിലുമായി ജപമാലയും നിത്യസഹായമാതാവിന്‍റെ നൊവേനയും ദിവസേനെ നടത്തപ്പെട്ടു.

പ്രധാന തിരുന്നാള്‍ ദിനമായ 23ന് രാവിലെ ഒന്പതിന് സെന്‍റ് പോള്‍സ് പള്ളിയില്‍ കഴുന്ന് നേര്‍ച്ച ആരംഭിച്ചു. പിന്നീട് പ്രസുദേന്തി വാഴ്ച, അതോടൊപ്പം കാഴ്ച സമർപ്പണവും അതേ തുടര്‍ന്ന് ആഘോഷപൂർവമായ തിരുന്നാള്‍ പാട്ടു കുര്‍ബാനയും നടത്തപ്പെട്ടു.



കുര്‍ബാനയ്ക്ക് റവ. ഫാ. മാത്യു മുളയോലിൽ മുഖ്യ കാര്‍മികത്വം വഹിച്ചു. റവ. ഫാ. ജോസ് കുന്നുംപുറം വചന സന്ദേശം നൽകി. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്ന് മുതല്‍ വിവില്‍സ് ഫീല്‍ഡ് വില്ലേജ് ഗ്രൗണ്ടില്‍ വച്ച് തിരുനാള്‍ പ്രദക്ഷിണവും ലദീഞ്ഞും തുടർന്ന് ചെണ്ടമേളവും സ്‌നേഹവിരുന്നും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും സമ്മാനദാനവും നടത്തപ്പെട്ടു.

കുട്ടികളുടെ വെൽക്കം ഡാൻസ്, മുതിർന്നവരുടെ ബൈബിള്‍ നാടകം, കഥാപ്രസംഗം, ഗ്രൂപ്പ് ഡാന്‍സുകള്‍, ഗ്രൂപ്പ് സോംഗ്സ് , സ്‌കിറ്റുകള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ തിരുനാളാഘോഷം വർണശബളമാക്കി.

തിരുന്നാള്‍ ഭക്തി സാന്ദ്രവും മനോഹരവുമാക്കുവാൻ ഇടവക വികാരി റവ. ഫാ ബിനോയ് നിലയാറ്റിംഗലിന്‍റെ നേതൃത്വത്തിൽ മിറ്റി ടിറ്റോ, സില്‍വി ലൂക്കോസ്, അനു ജിബി, മിനു ജിജോ, സിബി തോമസ്, ഡെന്‍സില്‍ ഡേവിഡ്, ജെയിംസ് പി. ജാന്‍സ്, ഷിജി ജേക്കബ്,

ബിജു സെബാസ്റ്റ്യന്‍, സണ്ണി മാത്യു, ജെയിസണ്‍ വടക്കന്‍, ജിമ്മി പോള്‍, ഷാജു ജോസ്, സന്തോഷ് ജോസ്, ഡോണ്‍ ജോസ്, മാത്യു പി. ജോയ്, പോളച്ചന്‍ യോഹന്നാന്‍, ജിജോ അരയത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളും നടത്തി വന്നിരുന്നു.

തിരുനാളിന്‍റെ ഭാഗമായി വിവില്‍ഡ്ഫീല്‍ഡ് വില്ലേജ് ഗ്രൗണ്ടില്‍ മിഷനിലെ വുമൺ ഫോറത്തിന്‍റെ ചിന്തിക്കടയും കൂടാതെ മിഷന്‍ലീഗ് കുട്ടികളുടെ സ്റ്റാളും പ്രവർത്തിച്ചിരുന്നു. ഹേവാർഡ്‌സ്ഹീത്ത് കമ്യൂണിറ്റിയിൽ നിന്ന് 133 പ്രസുദേന്തിമാരും ഒന്പത സ്പോൺസേഴ്‌സും ചേർന്നാണ് തിരുനാൾ ഏറ്റെടുത്തു നടത്തിയത്.

ഹേവാർഡ്‌സ് ഹീത്തിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി ഏകദേശം 600 ആളുകൾ തിരുന്നാൾ തിരുകർമങ്ങൾക്കു സാക്ഷിയായി.

സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം.
ഗ്ലാസ്ഗോ: സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന്‍റ് 2024 2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഞായറാഴ്ച നടന്ന വാര്‍ഷിക പൊതു
പ്രേഷിത കുടിയേറ്റവും കുർബാനയോടുള്ള ഭക്തിയുമാണ് പ്രതിസന്ധികളിൽ ക്നാനായ സമുദായത്തെ നിലനിർത്തുന്നത്: മാർ ജോസഫ് പണ്ടാരശേരി.
നോട്ടിംഗ്ഹാം: ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രേഷിത കുടിയേറ്റമാണ് ക്നാനായ സമുദായം മൂന്നാം നൂറ്റാണ്ട് മുതൽ വിവിധ പ്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം ശനിയാഴ്ച; ഡോ. മരിയ സർവിനോ മുഖ്യാതിഥി‌.
ബർമിംഗ്ഹാം: സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം "ടോട്ട പുൽക്രാ' ശനിയാഴ്ച ബർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്‍ററ
ക്രിസ്മസ് ആൽബം "രാരീരം സദ്‌വാർത്ത' ഇന്ന് റിലീസ് ചെയ്യും.
ബർലിൻ: 1988 മുതൽ ക്രിസ്തീയ ഭക്തിഗാന മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിൾ ക്രിയേഷൻസ് ഇത്തവണയും ക്രിസ്മസ് സ
കാരുണ്യത്തിന്‍റെ കരസ്പര്‍ശവുമായി വീണ്ടും സമീക്ഷ യുകെ.
ലണ്ടൻ: ക്രിസ്മസ് ആഘോഷവേളയിൽ പാലക്കാട് ജില്ലയിലെ പത്ത് നിർധനരായ കുട്ടികളുടെ രണ്ടു വർഷത്തെ ഉപരിപഠന ചെലവ് ഏറ്റെടു