• Logo

Allied Publications

Delhi
ശ്രീകൃഷ്ണ ജന്മാഷ്‌ടമി ആഘോഷിച്ചു
Share
ന്യൂഡൽഹി: ബാലഗോകുലം ദക്ഷിണമധ്യേ മേഖലയിലെ രാധാമാധവം ബാലഗോകുലം വ്യാഴാഴ്ച പിങ്ക് അപാർട്മെന്‍റിലെ ശിവ ശക്തി അമ്പലത്തിൽ വച്ച് ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു.

ആഘോഷത്തിന്‍റെ ഭാഗമായി ബാലഗോകുലം സംസ്ഥാന സമിതി മീഡിയ കോഓർഡിനേറ്റർ സുഭാഷ് ഭാസ്കർ ജന്മാഷ്ടമി സന്ദേശം നൽകി.

ബാലഗോകുലം രക്ഷാധികാരി സുശീൽ കെ.സി ഭദ്രദീപം തെളിയിച്ചുകൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന്‌ ശോഭായാത്ര, ഉറിയടി എന്നിവ നടന്നു. തുടർന്ന് ചടങ്ങിൽ പങ്കെടുത്തവർക്ക്‌ ലഡ്ഡു വിതരണം ചെയ്തു.

ബാലഗോകുലം കുടുംബങ്ങൾ തയാറാക്കിയ വിഭവ സമൃദമായ സദ്യ ആഘോഷങ്ങളുടെ മാറ്റുകൂട്ടി. ചടങ്ങുകൾക്ക് ബാലഗോകുലം രക്ഷാധികാരി സുശീൽ കെ.സി, മേഖല ഉപാധ്യക്ഷൻ സി.രാമചന്ദ്രൻ, മേഖല സമിതി അംഗം വിപിൻ ദാസ്, ബാലഗോകുലം കാര്യദർശി മിഥുൻ മോഹൻ, ട്രെഷറർ ഷീന രാജേഷ്തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

മംഗളശ്ലോകത്തോടെ ചടങ്ങുകൾ സമാപിച്ചു.

സ്വർണ ജയന്തി ട്രയിൻ റദ്ദാക്കൽ: മലയാളികളെ യാത്രാദുരിതത്തിലാക്കിയെന്ന് ഡിഎംഎ.
ന്യൂഡൽഹി: സാങ്കേതികമായ കാരണങ്ങൾ പറഞ്ഞ് കേരളത്തിലേക്കുള്ള സ്വർണ ജയന്തി എക്സ്പ്രസ് റദ്ദാക്കിയ റയിൽവേയുടെ നടപടി മല
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല വ്യാഴാഴ്ച.
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ നടത്തി വരുന്ന കാർത്തിക പൊങ്
ശ്രീനാരായണ കേന്ദ്രയിൽ പൂജയും ഭജനയും നടത്തി.
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്രയിൽ പ്രതിമാസ പൂജയും ഭജനയും നടത്തി.
ഡിഎംഎ മയൂർ വിഹാർ ഫേസ് ത്രീ ഗാസിപ്പുർ ഏരിയ‌യ്ക്ക് പുതിയ സാരഥികൾ.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് ത്രീ ഗാസിപ്പുർ ഏരിയയ്ക്ക് പുതിയ സാരഥികൾ.
ടി.വി. തോമസ് ഡൽഹി‌യിൽ അന്തരിച്ചു.
ന്യൂഡൽഹി: വലക്കാട്ട് തോട്ടത്തിൽ വീട് തിരുത്തിപ്പറമ്പ് പടിഞ്ഞാറേ ചാലക്കുടി ടി.വി.