• Logo

Allied Publications

Europe
കെ.എം. മാണി "സാഹിത്യ രത്ന' പുരസ്‌കാരം ഏറ്റുവാങ്ങി ഡോ.വർഗീസ് പേരയിൽ
Share
ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിൻ റിസോഴ്സ് സെന്‍ററിൽ നടന്ന വർണാഭമായ ചടങ്ങിൽ കെ.എം. മാണി സാഹിത്യ രത്ന പുരസ്‌കാരം ഏറ്റുവാങ്ങി സംസ്കാരവേദി സംസ്ഥാന പ്രസിഡന്‍റ് ഡോ. വർഗീസ് പേരയിൽ.

പ്രവാസി കേരള കോൺഗ്രസ്‌ എം പ്രസിഡന്‍റ് രാജു കുന്നക്കാട്ടിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം സൗത്ത് ഡബ്ലിൻ ഡെപ്യൂട്ടി മേയറും ഐറിഷ് മുൻ പാർലമെന്‍റ് അംഗവുമായ ജോന റ്റഫി ഉദ്ഘാടനം ചെയ്തു.



അയർലൻഡ് മലയാളികൾ ആതുരസേവന രംഗത്തും മറ്റ് മേഖലകളിലും ചെയ്യുന്ന സേവനങ്ങൾ പ്രശംസനീയമാണെന്ന് ജോന റ്റഫി പറഞ്ഞു. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ മഹാനായ കെ.എം. മാണിയുടെ സ്മരണ എന്നും നിലനിൽക്കട്ടെ‌യെന്നും പുരസ്‌കാരം ലഭിച്ച ഡോ. വർഗീസ് പേരയിലിനെ അഭിനന്ദിക്കുന്നതായും ജോന റ്റഫി കൂട്ടിച്ചേർത്തു.

മൊമന്‍റോയും 25000 രൂപയും അടങ്ങുന്ന പുരസ്‌കാരം ഡോ. വർഗീസ് പേരയിൽ ജോന റ്റഫിയിൽ നിന്നും ഏറ്റുവാങ്ങി. ഒരു വിദേശ രാജ്യത്തുവച്ച് ഈ പുരസ്‌കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞത് തന്‍റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു അനുഭവമാണെന്ന് മറുപടി പ്രസംഗത്തിൽ വർഗീസ് പേരയിൽ പറഞ്ഞു.

ഡബ്ലിൻ ഓർത്തഡോക്സ്‌ സഭാ വൈദികനും സാഹിത്യകാരനുമായ ഫാ. എബ്രഹാം കോശി, ഒഐസിസി പ്രസിഡന്‍റ് ലിങ്ക്വിൻസ്റ്റാർ, ക്രാന്തി എക്സിക്യൂട്ടീവ് അംഗം വർഗീസ് ജോയി, കേരള ഹൗസ് കോഓർഡിനേറ്റർ റോയ് കുഞ്ചലക്കാട്ട്, ലൂക്കൻ മലയാളി ക്ലബ് പ്രസിഡന്‍റ് റെജി കുര്യൻ എന്നിവർ ആശംസകൾ നേർന്നു.

ഷൈബു ജോസഫ് സ്വാഗതവും ഷാജി ആര്യമണ്ണിൽ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് സണ്ണി പാലക്കത്തടത്തിൽ, സിറിൽ തെങ്ങുംപള്ളിൽ, സെബാസ്റ്റ്യൻ കുന്നുംപുറം, മാത്യൂസ് കുര്യാക്കോസ്, ജോസ് മത്തായി തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം.
ഗ്ലാസ്ഗോ: സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന്‍റ് 2024 2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഞായറാഴ്ച നടന്ന വാര്‍ഷിക പൊതു
പ്രേഷിത കുടിയേറ്റവും കുർബാനയോടുള്ള ഭക്തിയുമാണ് പ്രതിസന്ധികളിൽ ക്നാനായ സമുദായത്തെ നിലനിർത്തുന്നത്: മാർ ജോസഫ് പണ്ടാരശേരി.
നോട്ടിംഗ്ഹാം: ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രേഷിത കുടിയേറ്റമാണ് ക്നാനായ സമുദായം മൂന്നാം നൂറ്റാണ്ട് മുതൽ വിവിധ പ്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം ശനിയാഴ്ച; ഡോ. മരിയ സർവിനോ മുഖ്യാതിഥി‌.
ബർമിംഗ്ഹാം: സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം "ടോട്ട പുൽക്രാ' ശനിയാഴ്ച ബർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്‍ററ
ക്രിസ്മസ് ആൽബം "രാരീരം സദ്‌വാർത്ത' ഇന്ന് റിലീസ് ചെയ്യും.
ബർലിൻ: 1988 മുതൽ ക്രിസ്തീയ ഭക്തിഗാന മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിൾ ക്രിയേഷൻസ് ഇത്തവണയും ക്രിസ്മസ് സ
കാരുണ്യത്തിന്‍റെ കരസ്പര്‍ശവുമായി വീണ്ടും സമീക്ഷ യുകെ.
ലണ്ടൻ: ക്രിസ്മസ് ആഘോഷവേളയിൽ പാലക്കാട് ജില്ലയിലെ പത്ത് നിർധനരായ കുട്ടികളുടെ രണ്ടു വർഷത്തെ ഉപരിപഠന ചെലവ് ഏറ്റെടു