• Logo

Allied Publications

Americas
"ഹാൻസം ഗൈ'; ട്രംപിന്‍റെ മഗ് ഷോട്ടിനെ പരിഹസിച്ച് ബൈഡൻ
Share
വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ ജോർജിയ സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത കേസിൽ മുൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ "മഗ് ഷോട്ട്' എടുത്ത സംഭവത്തിൽ പരിഹാസംകലർന്ന പ്രതികരണവുമായി പ്രസിഡന്‍റ് ജോ ബൈഡൻ. "മഗ് ഷോട്ട് ഫോട്ടോ കണ്ടു, ഹാൻസം ഗൈ, വണ്ടർഫുൾ ഗൈ' ബൈഡൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ലേക്ക് ടാഹോയിൽ വ്യായാമ ക്ലാസ് കഴിഞ്ഞ് പുറത്തുവരുമ്പോഴാണ് ബൈഡൻ മാധ്യമപ്രവർത്തകരെ കണ്ടത്. അതേസമയം, ട്രംപ് നേരിടുന്ന നിയമപരമായ പ്രശ്‌നങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നതിൽ നിന്ന്‌ ബൈഡൻ ഒഴിഞ്ഞുമാറി. ജുഡീഷ്യൽ, പ്രോസിക്യൂഷൻ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് വൈറ്റ് ഹൗസ് അധികൃതർ പറഞ്ഞു.

ജോർജിയ സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത കേസിൽ മുൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറ്റ്‌ലാന്‍റയിലെ ഫുൾട്ടൺ കൗണ്ടി ജയിലിൽ കീഴടങ്ങി‌യിരുന്നു. നടപടികളുടെ ഭാഗമായി എല്ലാ ക്രിമിനൽ കേസ് പ്രതികളെയും പോലെ അദ്ദേഹത്തിന്‍റെ ഫോട്ടോ (മഗ് ഷോട്ട്) എടുക്കപ്പെട്ടു. ഇതാദ്യമായിട്ടാണ് ഒരു മുൻ യുഎസ് പ്രസിഡന്‍റിന്‍റെ മഗ് ഷോട്ട് രേഖപ്പെടുത്തുന്നത്.

അഞ്ചു മാസത്തിനിടെ ഇതു നാലാം തവണയാണു ട്രംപ് ക്രിമിനൽ കേസിൽ അറസ്റ്റിലാകുന്നത്. മറ്റു മൂന്നു കേസുകളിലും മഗ് ഷോട്ട് ഒഴിവാക്കിയിരുന്നു.

20 മിനിറ്റു നീണ്ട നടപടിക്രമങ്ങൾക്കുശേഷം രണ്ടു ലക്ഷം ഡോളറിന്‍റെ ജാമ്യത്തിലാണു ട്രംപിനെ വിട്ടയച്ചത്. വിചാരണ പിന്നീടു നടക്കും. 2020ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനോടു തോറ്റ ട്രംപ് ജോർജിയ സംസ്ഥാനത്തെ ഫലം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

ജോർജിയയിൽ ബൈഡനേക്കാൾ 11,780 വോട്ടുകൾക്കു പിറകിലായ ട്രംപ്, ഈ വോട്ടുകൾ കണ്ടെത്തണമെന്നു സംസ്ഥാന ഇലക്ഷൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്ന ഫോൺ സംഭാഷണമാണു തെളിവ്. ട്രംപിന്‍റെ അഭിഭാഷകൻ റൂഡി ഗിലിയാനി അടക്കം 18 പേർകൂടി കേസിൽ പ്രതികളാണ്.

ഐപിഎൽ സമ്മേളനം: ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ മുഖ്യസന്ദേശം നൽകും.
ന്യൂജഴ്‌സി: ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലയൻ ഈ മാസം 12ന് സംഘടിപ്പിക്കുന്ന 500ാമത്
യുഎൻഎൽവി കാന്പസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട രണ്ടുപേരെ തിരിച്ചറിഞ്ഞു.
ലാസ് വേഗസ്: അമേരിക്കൻ യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ട രണ്ടുപോരെ തിരിച്ചറിഞ്ഞു.
എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്; അപേക്ഷ 15ന് മുമ്പ് സമർപ്പിക്കണം.
ന്യൂയോർക്ക്: ലോംഗ് ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത കാരുണ്യ സംഘടനയായ എക്കോയുടെ (ECHO Enhance Community through H
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് വസ്ത്ര ശേഖരണം നടത്തി.
ന്യൂയോർക്ക്: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് (ഐനാനി) അതിന്‍റെ കമ്യൂണിറ്റി സേവനത്തിന്‍റെ ഭാഗമായി വസ്ത്ര ശേഖര
സെന്‍റ് തോമസ് ക്‌നാനായ കാത്തലിക് മിഷന്‍ പ്രഖ്യാപനം ഭക്തിനിര്‍ഭരമായി.
യോർക്ക്ഷെയർ: യോര്‍ക്ക്ഷെയര്‍ ക്‌നാനായ സമൂഹത്തിന് അനുഗ്രഹീത നിമിഷം.