• Logo

Allied Publications

Europe
കൊളോണ്‍ കേരള സമാജം 40ാം ജൂബിലിയും തിരുവോണ മഹോത്സവും ശനിയാഴ്ച കൊളോണില്‍
Share
കൊളോണ്‍: മലയാളി മനസില്‍ കനക സ്മൃതികളുണര്‍ത്തുന്ന തിരുവോണവും കൊളോണ്‍ കേരള സമാജത്തിന്‍റെ 40ാം വര്‍ഷ ജൂബിലിയും സംയുക്തമായി പ്രവാസി രണ്ടാം തലമുറയെയും ജര്‍മന്‍ സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ആഘോഷിക്കുന്നു.

കൊളോണ്‍, വെസ്‌ലിംഗ് സെന്‍റ് ഗെര്‍മാനൂസ് ദേവാലയ ഓഡിറ്റോറിയത്തില്‍ (ബോണര്‍ സ്ട്രാസെ 1, 50389), ശനിയാഴ്ച വൈകുന്നേരം അഞ്ചിന് (പ്രവേശനം നാലര മുതല്‍) പരിപാടികള്‍ ആരംഭിക്കും.

തിരുവാതിരകളി, മാവേലിമന്നന് വരവേല്‍പ്പ്, ശാസ്ത്രീയ നൃത്തങ്ങള്‍, നാടോടി നൃത്തങ്ങള്‍, സംഘനൃത്തങ്ങള്‍ തുടങ്ങിയ കേരളത്തിന്‍റെ തനതായ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതോടൊപ്പം തംബോലയും 16 കൂട്ടം കറികളോടുകൂടിയ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

ജര്‍മനിയില്‍ നിന്നു കേരളത്തിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റാണ് തംബോലയില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത്. ജര്‍മനിയിലെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ട്രാവല്‍ ഏജന്‍സിയായ ലോട്ടസ് ട്രാവല്‍സ് വുപ്പര്‍ട്ടാല്‍ ആണ് ടിക്കറ്റിന്‍റെ സ്പോണ്‍സര്‍. കൂടാതെ ആകര്‍ഷകങ്ങളായ 10 സമ്മാനങ്ങളും നല്‍കുന്നുണ്ട്. ഒരു യൂറോയാണ് തംബോലയുടെ ടിക്കറ്റ് വില.

നാലുപതിറ്റാണ്ടു പിന്നിടുന്ന സമാജം ഇക്കൊല്ലം സമാജം സ്ഥാപകരെയും സമാജത്തിന്‍റെ അംഗങ്ങളായി 40, 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയവരെയും വേദിയില്‍ ആദരിയ്ക്കും.

കൂടാതെ ജൂബിലിയോടനുബന്ധിച്ച് നടത്തിയ ചീട്ടുകളി മല്‍സരത്തിലെ വിജയികള്‍ക്കുള്ള ട്രോഫിയും ഫാമിലി സ്പോര്‍ടസ് ഫെസ്റ്റിലെ മല്‍സരവിജയികള്‍ക്കുള്ള സമ്മാനങ്ങളും കൂടാതെ സമാജത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ അടുക്കളതോട്ട മത്സരത്തിലെ വിജയികള്‍ക്കുള്ള കര്‍ഷകശീ പട്ടവും വിതരണം ചെയ്യും.

ജൂബിലി സ്മരണികയായ "യാത്രികം'ത്തിന്‍റെ പ്രകാശന കര്‍മവും നടക്കും. ജര്‍മനിയില്‍ പുതുതായി എത്തിയിരിക്കുന്ന മലയാളികളില്‍ നിറഞ്ഞുനില്‍ക്കുന്ന സര്‍ഗവൈഭവം സ്റ്റേജില്‍ കലാരൂപമായി പിറവിയെടുക്കുമ്പോള്‍ തിരുവോണ ഉത്സവത്തിന്‍റെ മാധുര്യം അലയൊലികളായി ജര്‍മന്‍കാര്‍ക്കും അനുഭവവേദ്യമാക്കും.

തിരുവോണ ആഘോഷദിവസമായ ശനിയാഴ്ചയുടെ സായാഹ്നത്തില്‍ സാധിക്കുന്ന എല്ലാവരും കേരളീയ വേഷമണിഞ്ഞ് ആഘോഷത്തില്‍ പങ്കുചേരുവാന്‍ സ്നേഹപൂര്‍വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

ജോസ് പുതുശേരി (പ്രസിഡന്‍റ്), ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി), ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍), പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്‍റ്),ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ബിന്റോ പുന്നൂസ് (സ്പോര്‍ട്സ് സെക്രട്ടറി), ടോമി തടത്തില്‍(ജോയിന്‍റ് സെക്രട്ടറി) എന്നിവരാണ് സമാജത്തിന്‍റെ ഭാരവാഹികള്‍.

വിവരങ്ങള്‍ക്ക്: ഹോട്ട്‌ലെെൻ 0176 56434579, 0173 2609098, 0177 4600227.

മദ്യത്തിനും വൈനിനും നികുതി വർധിപ്പിക്കണം: ലോകാരോഗ്യ സംഘടന.
ബര്‍ലിന്‍: മദ്യത്തിനും ശീതള പാനീയങ്ങള്‍ക്കും ഉയര്‍ന്ന നികുതി ചുമത്തണമെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക ദിനം അവിസ്മരണീയമായി.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വിമൻസ് ഫോറം വാർഷിക ദിനം ടോട്ട പുൽക്രാ വിശ്വാസവും സാഹോദര്യവും ഒരുമയും ആത്മീയ
സിസ്റ്റർ ആൻ മരിയ നയിക്കുന്ന ആന്തരിക സൗഖ്യനവീകരണ ഓൺലൈൻ ധ്യാനം 20 മുതൽ.
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്‌ടറും അഭിഷിക്ത തിരുവചന ശുശ്രുഷകയും അനുഗ
വിയന്നയിലെ പ്രോസി എക്‌സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ പുതിയ ഷോറൂമിന് വര്‍ണശബളമായ തുടക്കം.
വിയന്ന: കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി വിയന്നയില്‍ പ്രവര്‍ത്തിക്കുന്ന ഓസ്ട്രിയയിലെ ആദ്യ എക്‌സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ
ഡിഎംഎ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ 29ന്.
ദ്രോഗഡ: അയർലൻഡിലെ ദ്രോഗഡയിൽ ദ്രോഗഡ അയർലൻഡ് ദ്രോഗഡ ഇന്ത്യൻ അസോസിയേഷന്‍റെ (ഡിഎംഎ)നേതൃത്വത്തിൽ ക്രിസ്മസ്, ന്യൂഇയ