• Logo

Allied Publications

Europe
ടി.എന്‍. പ്രതാപന്‍ ഇന്ന് ജര്‍മനിയിലെത്തും
Share
ബോണ്‍: ഐക്യരാഷ്‌ട്രസഭയുടെ കീഴിലുള്ള സുസ്ഥിര പഠനകേന്ദ്രം ജര്‍മനിയിലെ ബോണില്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര ഉച്ചകോടിയില്‍ പങ്കെടുക്കാൻ കോണ്‍ഗ്രസ് നേതാവും തൃശൂര്‍ എംപിയുമായ ടി.എന്‍. പ്രതാപന്‍ ഇന്ന് ജര്‍മനിയിലെത്തും.

തിങ്കളാഴ്ച മുതല്‍ വെള്ളി‌യാഴ്ച വരെ നടക്കുന്ന ഉച്ചകോടിയില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള പാര്‍ലമെന്‍റ് അംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, അക്കാദമിക് പണ്ടിതര്‍, പോളിസി വിദഗ്ധര്‍, നിയമജ്ഞര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘത്തിലാണ് ടി.എന്‍. പ്രതാപനുള്ളത്.

ആഗോള താപനം, മരുഭൂവത്കരണം, ജലദൗര്‍ലഭ്യം, സമുദ്ര മലിനീകരണം, ഭൂവിനിയോഗ പ്രതിസന്ധി, പാരിസ്ഥിതിക നിയമനിര്‍മാണങ്ങള്‍, തണ്ണീര്‍ത്തട സംരക്ഷണ തുടങ്ങിയ വിഷയങ്ങളിലാണ് ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ നടക്കുക. ഉച്ചകോടിയില്‍ പങ്കെടുത്തശേഷം വെള്ളിയാഴ്ച അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.

സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം.
ഗ്ലാസ്ഗോ: സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന്‍റ് 2024 2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഞായറാഴ്ച നടന്ന വാര്‍ഷിക പൊതു
പ്രേഷിത കുടിയേറ്റവും കുർബാനയോടുള്ള ഭക്തിയുമാണ് പ്രതിസന്ധികളിൽ ക്നാനായ സമുദായത്തെ നിലനിർത്തുന്നത്: മാർ ജോസഫ് പണ്ടാരശേരി.
നോട്ടിംഗ്ഹാം: ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രേഷിത കുടിയേറ്റമാണ് ക്നാനായ സമുദായം മൂന്നാം നൂറ്റാണ്ട് മുതൽ വിവിധ പ്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം ശനിയാഴ്ച; ഡോ. മരിയ സർവിനോ മുഖ്യാതിഥി‌.
ബർമിംഗ്ഹാം: സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം "ടോട്ട പുൽക്രാ' ശനിയാഴ്ച ബർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്‍ററ
ക്രിസ്മസ് ആൽബം "രാരീരം സദ്‌വാർത്ത' ഇന്ന് റിലീസ് ചെയ്യും.
ബർലിൻ: 1988 മുതൽ ക്രിസ്തീയ ഭക്തിഗാന മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിൾ ക്രിയേഷൻസ് ഇത്തവണയും ക്രിസ്മസ് സ
കാരുണ്യത്തിന്‍റെ കരസ്പര്‍ശവുമായി വീണ്ടും സമീക്ഷ യുകെ.
ലണ്ടൻ: ക്രിസ്മസ് ആഘോഷവേളയിൽ പാലക്കാട് ജില്ലയിലെ പത്ത് നിർധനരായ കുട്ടികളുടെ രണ്ടു വർഷത്തെ ഉപരിപഠന ചെലവ് ഏറ്റെടു