• Logo

Allied Publications

Europe
സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് യുക്മ
Share
ലണ്ടൻ: എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് യുക്മ (യൂണിയൻ ഓഫ് യുണെെറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷൻ) ദേശീയ നേതൃത്വം അറിയിച്ചു.

സ്വതന്ത്ര ഇന്ത്യ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പതിറ്റാണ്ടുകൾ നീണ്ടു നിന്ന നിരവധി പോരാട്ടങ്ങളുടെയും സഹന സമരങ്ങളുടെയും അവസാനം 1947 ഓഗസ്റ്റ് 15 ന് നമ്മുടെ രാജ്യം സ്വതന്ത്രമായി.

രാജ്യത്തെ സ്വതന്ത്രമാക്കുവാൻ നിരന്തരം സമരങ്ങളിലൂടെ ആത്മസമർപ്പണം ചെയ്ത ദേശസ്നേഹികളുടെ കഥകൾ ഇന്ത്യയുടെ ചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

രാജ്യം വികസനത്തിന്‍റെ കാര്യത്തിലും ശാസ്ത്ര സാങ്കേതിക മികവുകളിലും മുന്നോട്ട് കുതിക്കുമ്പോഴും അതിന് വഴിയൊരുക്കിയ സ്വാതന്ത്ര്യ സമരഭടൻമാരുടെ ദീപ്തമായ സ്മരണകൾക്ക് മുൻപിൽ രാജ്യം അഭിമാനത്തോടെ ശിരസ് നമിക്കുന്ന ദിനമാണിന്ന്.

ലോക ജനസംഖ്യയിൽ രണ്ടാമത് നില്ക്കുന്ന ഇന്ത്യ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം കൂടിയാണ്. ഭാഷ, ജാതി, വംശ ഭേദങ്ങൾക്കപ്പുറം ജനാധിപത്യമെന്ന ഉറച്ച അടിത്തറയിലാണ് ഇന്ത്യയെന്ന സ്വപ്നം കെട്ടിപ്പടുത്തിരിക്കുന്നത്.

ഐതിഹാസികവും ത്യാഗോജ്വലവുമായ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളിലൂടെ വീണ്ടെടുത്ത സ്വാതന്ത്ര്യത്തിന്‍റെ ഓർമയാണ് ലോകമെമ്പാടുമുള്ള ഭാരതീയർ ഇന്ന് ആഘോഷിക്കുന്നത്. സ്വാതന്ത്ര്യത്തിന്‍റെ സദ്ഫലങ്ങൾ മുഴുവൻ ഭാരതീയർക്കും അനുഭവദേദ്യമാക്കി തീർക്കുവാൻ നമുക്കൊരുമിച്ച് പരിശ്രമിക്കാം.

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്‍റെ എഴുപത്തിയേഴാം വാർഷികം ആഘോഷിക്കുന്ന ഈ സുദിനത്തിൽ എല്ലാ ഭാരതീയർക്കും യുക്മ ദേശീയ സമിതിയുടെ സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നതായി നേതാക്കൾ അറിയിച്ചു.

മദ്യത്തിനും വൈനിനും നികുതി വർധിപ്പിക്കണം: ലോകാരോഗ്യ സംഘടന.
ബര്‍ലിന്‍: മദ്യത്തിനും ശീതള പാനീയങ്ങള്‍ക്കും ഉയര്‍ന്ന നികുതി ചുമത്തണമെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക ദിനം അവിസ്മരണീയമായി.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വിമൻസ് ഫോറം വാർഷിക ദിനം ടോട്ട പുൽക്രാ വിശ്വാസവും സാഹോദര്യവും ഒരുമയും ആത്മീയ
സിസ്റ്റർ ആൻ മരിയ നയിക്കുന്ന ആന്തരിക സൗഖ്യനവീകരണ ഓൺലൈൻ ധ്യാനം 20 മുതൽ.
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്‌ടറും അഭിഷിക്ത തിരുവചന ശുശ്രുഷകയും അനുഗ
വിയന്നയിലെ പ്രോസി എക്‌സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ പുതിയ ഷോറൂമിന് വര്‍ണശബളമായ തുടക്കം.
വിയന്ന: കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി വിയന്നയില്‍ പ്രവര്‍ത്തിക്കുന്ന ഓസ്ട്രിയയിലെ ആദ്യ എക്‌സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ
ഡിഎംഎ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ 29ന്.
ദ്രോഗഡ: അയർലൻഡിലെ ദ്രോഗഡയിൽ ദ്രോഗഡ അയർലൻഡ് ദ്രോഗഡ ഇന്ത്യൻ അസോസിയേഷന്‍റെ (ഡിഎംഎ)നേതൃത്വത്തിൽ ക്രിസ്മസ്, ന്യൂഇയ