• Logo

Allied Publications

Europe
ജര്‍മനിയിലെ മധ്യവര്‍ഗം "ചുരുങ്ങുന്നു'
Share
ബര്‍ലിന്‍: ജര്‍മനിയിലെ മധ്യവര്‍ഗം സാമ്പത്തിക പ്രതിസന്ധിയിലെന്ന് പഠനം. മ്യൂണിക്ക് ആസ്ഥാനമായുള്ള ഐഫോ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോർട്ട് പ്രകാരം ജര്‍മന്‍കാര്‍ അവര്‍ സമ്പാദിക്കുന്ന ഓരോ യൂറോയുടെയും പകുതി മാത്രമേ നീക്കിയിരിപ്പായി സൂക്ഷിക്കുന്നുള്ളൂ.

മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളിലും മധ്യവര്‍ഗ വിഭാഗത്തിൽപ്പെട്ട ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുന്നുണ്ടെങ്കിലും ജര്‍മനിക്ക് അതിന് കഴിയുന്നില്ലെന്ന് പഠനം പറയുന്നു.

2007ല്‍ ജർമനിയുടെ ജനസംഖ്യയുടെ 65 ശതമാനവും ഇടത്തരക്കാരായിരുന്നുവെങ്കില്‍, 2019ല്‍ ഇത് 63 ശതമാനമാണ്. 2007ല്‍ മൂന്നാം സ്ഥാനത്തായിരുന്നു 2019ൽ അത് 14ാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു.

എന്നാൽ ജര്‍മനിയുടെ മധ്യവര്‍ഗം ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ്. ബെല്‍ജിയം, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, പോളണ്ട്, ഗ്രീസ് തു‌ടങ്ങിയ എന്നിവ ജർമനിക്ക് മുകളിലാണ്.

ഒരു യൂറോപ്യന്‍ താരതമ്യത്തില്‍, ജര്‍മനിയിലെ മധ്യവര്‍ഗം ഏറ്റവും ഉയര്‍ന്ന നികുതിയും സംഭാവന ഭാരവും വഹിക്കുന്നവരാണ്. കൂടുതല്‍ ജോലിയും കൂടുതല്‍ പ്രകടനവും അതിനാല്‍ മധ്യവര്‍ഗത്തെ സംബന്ധിച്ചിടത്തോളം വളരെ പരിമിതമായ അളവില്‍ മാത്രമേ പ്രതിഫലം ലഭിക്കൂ.

80 ശതമാനത്തിലധികം ജമനികളും മധ്യവര്‍ഗത്തില്‍ പെട്ടവരാണെന്ന് സ്വയം തരംതിരിക്കുന്നു. അതിനര്‍ഥം ജര്‍മനിയിലെ ഏകദേശം 26.1 ദശലക്ഷം കുടുംബങ്ങള്‍ 2019ല്‍ മധ്യവര്‍ഗത്തില്‍ പെട്ടവരാണെന്നാണ്. ഇത് എല്ലാ കുടുംബങ്ങളുടെയും മൂന്നില്‍ രണ്ട് ഭാഗത്തിന് താഴെയാണ്.

ഒരു വ്യക്തി ശരാശരി വരുമാനത്തിന്‍റെ 75നും 200 നും ഇടയില്‍ അവരുടെ കൈവശമുണ്ടെങ്കില്‍ മധ്യവര്‍ഗത്തില്‍ പെട്ടവരാണ്. അവിവാഹിതരായ ആളുകള്‍ക്ക്, ഇത് 2019ല്‍ പ്രതിവര്‍ഷം 17,475നും 46,600നും ഇടയിലുള്ള അറ്റ ഡിസ്പോസിബിള്‍ വരുമാനവുമായി പൊരുത്തപ്പെടുന്നു.

കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക്, 26,212 യൂറോയ്ക്കും 69,900 യൂറോയ്ക്കും ഇടയിലായിരുന്നു. രണ്ട് കുട്ടികളുള്ള ദമ്പതികള്‍ക്ക് ഒരു വര്‍ഷം 36,698 നും 97,860 നും ഇടയില്‍ വരുമാനമുണ്ടെങ്കില്‍ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം മധ്യവര്‍ഗത്തില്‍ പെട്ടവരാണ്.

ബെര്‍ലിനില്‍ മരിച്ച ആദം ജോസഫിന്‍റെ മൃതദേഹം ഇന്ത്യന്‍ എംബസിക്ക് കൈമാറി.
ബെര്‍ലിന്‍: ജര്‍മനിയിലെ ബെര്‍ലിനില്‍ മരിച്ച ആദം ജോസഫിന്‍റെ (ബിജുമോന്‍ 30) മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനും ജര്‍മന്‍
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാര്‍ രൂപത റീജിയണൽ ബൈബിള്‍ കലോത്സവത്തിന് തുടക്കമായി.
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ വർഷത്തെ ബൈബിൾ കലോത്സവത്തിന്‍റെ റീജി
മെട്രോ എക്സ്പെഡീഷന്‍ അന്താരാഷ്ട്ര ടൂറിസം അവാര്‍ഡിന് ജര്‍മന്‍ ടൂര്‍ ഓപ്പറേറ്റര്‍ അര്‍ഹനായി.
കൊച്ചി: ട്യൂബിംഗന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജര്‍മനിയിലെ മുന്‍നിര ടൂര്‍ ഓപ്പറേറ്ററായ രാജേഷ് പിള്ള മെട്രോ എക്സ്പ
വിസ്താര വിമാനത്തിന്‍റെ ശുചിമുറിയിൽ ഭീഷണി സന്ദേശം; വലഞ്ഞ് അധികൃതർ.
ന്യൂഡൽഹി: ലണ്ടനിൽനിന്നു ഡൽഹിയിലേക്കു വരികയായിരുന്ന വിസ്താര വിമാനത്തിന്‍റെ ശുചിമുറിയിൽനിന്നു ഭീഷണി സന്ദേശം ലഭിച്ച
അയർലൻഡിൽ ഫാ. മാത്യു ഇലവുങ്കൽ നയിക്കുന്ന ധ്യാനം 26 മുതൽ.
ഡബ്ലിൻ: അയർലൻഡിൽ കല്യാൺ താബോർ റിട്രീറ്റ് സെന്‍റർ ഡയറക്‌ടർ ഫാ.