• Logo

Allied Publications

Europe
നാറ്റോയിൽ പൂർണ അംഗത്വത്തിന് മുഖ്യപരിഗണന: സ്വീഡൻ
Share
ടോക്കിയോ: നാറ്റോ സഖ്യത്തിൽ പൂർണ അംഗത്വമാണ് ആഗ്രഹിക്കുന്നതെന്ന് സ്വീഡിഷ് പ്രതിരോധ മന്ത്രി പാൽ ജോൺസൻ പറഞ്ഞു. നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. സ്വീഡൻ അംഗമാകുന്നതോടെ നാറ്റോ കൂടുതൽ ശക്തമാകുമെന്നും ജപ്പാൻ സന്ദർശനത്തിനെത്തിയ അദ്ദേഹം പറഞ്ഞു.

ലിത്വേനിയയിലെ വിൽനിയസിൽ ജൂലൈ 11,12 തീയതികളിലാണ് നാറ്റോ ഉച്ചകോടി നടക്കുന്നത്. ഇതിനകം സ്വീഡനെയും സഖ്യത്തിൽ ചേർക്കാനാണ് നാറ്റോ ആഗ്രഹിക്കുന്നത്. 31 അംഗരാജ്യങ്ങളും അംഗീകാരം നൽകിയാൽ മാത്രമാണ് പുതിയൊരു അംഗത്തെ ചേർക്കാൻ കഴിയുക. അതേസമയം, തുർക്കിയയും ഹംഗറിയും ഇതിന് അംഗീകാരം നൽകേണ്ടതുണ്ട്.

എത്രയും വേഗം അംഗത്വം നേടിയെടുക്കാനാണ് സ്വീഡിഷ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. വിൽനിയസ് ഉച്ചകോടിയോടെ ഇത് യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ച് ഒഐസിസി വാട്ടർഫോർഡ്.
ഡബ്ലിൻ: അയർലൻഡിലെ വാട്ടർഫോർഡിൽ ഒഐസിസിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു.
വെനീസിൽ ‌‌മേൽപ്പാലത്തിൽനിന്ന് ബസ് വീണ് 21 മരണം.
വെനീസ്: ഇറ്റാലിയൻ നഗരമായ വെനീസിൽ ബസ് മേൽപ്പാലത്തിൽനിന്ന് താഴേക്ക് പതിച്ച് രണ്ട് കുട്ടികളടക്കം 21 പേർ മരിച്ചു.
ചുമർ ചിത്രകലയെ പ്രവാസി കലാസാംസ്കാരികവേദിയിൽ പരിചയപ്പെടുത്തി വേൾഡ് മലയാളി കൗൺസിൽ.
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ് റീജിയന്‍റെ ആറാം കലാസാംസ്കാരിക സമ്മേളനത്തിൽ കേരളത്തിന്‍റെ തനതു സാംസ്കാരിക ചിത്രക
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള രജിസ്ട്രേഷന് തുടക്കം.
ലണ്ടൻ: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്കുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു.
സിനഡ് സമ്മേളനത്തിന് ഇന്നു തുടക്കം.
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ വിളിച്ചു ചേർത്ത, ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികളുടെ പ്രതിനിധികൾ പങ്