• Logo

Allied Publications

Middle East & Gulf
കല്ലുപറമ്പിൽ അലിക്ക് കേളി സ്വീകരണം നൽകി
Share
റിയാദ്: സൗദിയിലെ യാമ്പുവിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ കേളി ആദ്യകാല പ്രവർത്തകനും മുൻ വൈസ് പ്രസിഡന്‍റും ജീവകാരുണ്യ കമ്മിറ്റി കൺവീനറുമായിരുന്ന അലി പട്ടാമ്പി എന്ന കല്ലുപറമ്പിൽ അലിക്ക് കേളി കലാസാംസ്കാരിക വേദി സ്വീകരണം നൽകി.


ബത്ഹ കേളി ഓഫീസിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ രക്ഷാധികാരി സമതിയംഗം ടി.ആർ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ ചടങ്ങിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് മുഖ്യ പ്രഭാഷണം നടത്തി.

രക്ഷാധികാരി സമിതി അംഗങ്ങളായ വർഗീസ് ഇടിച്ചാണ്ടി, ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ഏരിയ രക്ഷാധികാരി സെക്രട്ടറിമാരായ സുകേഷ് കുമാർ, ജോഷി പെരിഞ്ഞനം, മനോഹരൻ നെല്ലിക്കൽ, ബദിയ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി റഫീഖ് പാലത്ത്, ബത്ഹ ഏരിയ അംഗങ്ങളായ ഉമ്മർ മുസ്‌ലിംവീട്ടിൽ, രാജേഷ് കാടപ്പടി, ഇസ്മയിൽ കൊടിഞ്ഞി, വിനോദ് മലയിൽ, ധനേഷ്, മനോജ് കിഴിശേരി, സനയ്യ അർബൈൻ ഏരിയയിലെ ഷാഫി, നാസർ എന്നിവർ സ്വീകരണ യോഗത്തിൽ സംസാരിച്ചു. വിവിധ ഏരിയയിൽ നിന്നുള്ള പ്രവർത്തകരും പങ്കെടുത്തു.

കേളിയുടെ നിലവിലെ പ്രവർത്തനങ്ങളെ വീണ്ടും അടുത്തറിയാൻ കഴിഞ്ഞതിലുള്ള സന്തോഷവും സഹപ്രവർത്തകർ നൽകിയ ഊഷ്മളമായ സ്വീകരണത്തിന് നന്ദിയും മറുപടി പ്രസംഗത്തിൽ അലി പറഞ്ഞു.

ദുബായി വിമാനത്താവളം ഭാഗികമായി തുറന്നു.
ദുബായി: യുഎഇയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറായ ജനജീവിതം സാധാരണ നിലയിലായില്ല.
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു.
നെടുമ്പാശേരി: ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി മ
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്‍റെ 41ാമത് ഔട്ട്‌ലെറ്റ് ഷാബിൽ പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ 41ാമത് സ്റ്റോർ ഷാബിൽ പ്രവ
51,000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി; 14 വർഷത്തിന് ശേഷം പീറ്റർ മടങ്ങിയത് ജീവനറ്റ ശരീരമായി.
റിയാദ്: 2010ൽ ഹൗസ് ഡ്രൈവർ വിസയിലെത്തിയ റിയാദിലെത്തിയ തിരുവനന്തപുരം ആശ്രമം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ(65) ഒടുവിൽ വീട്ട
സൗദിയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലി ഇനി വിദേശികൾക്കില്ല.
റിയാദ്: സൗദി അറേബ്യയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം.