• Logo

Allied Publications

Europe
ജര്‍മനിയില്‍ അന്തരിച്ച അനിമോളുടെ സംസ്കാരം ഞായറാഴ്ച കണ്ണൂരില്‍
Share
ബെര്‍ലിന്‍: ജര്‍മനിയിലെ വുര്‍സ്ബുര്‍ഗ്, ബാഡ്നൊയെസ്ററാട്ട് റ്യോണ്‍ ക്ളിനിക്കില്‍ നഴ്സായിയിരുന്ന കണ്ണൂര്‍, അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേല്‍ അനിമോള്‍ ജോസഫ് (44) സംസ്കാരം ഏപ്രിൽ 23 ഞായറാഴ്ച കണ്ണൂരിൽ നടക്കും. ംമിയോകാര്‍ഡിറ്റിസിനെ തുടര്‍ന്നു മരിച്ച അനിമോളുടെ പോസ്റ്റുമോര്‍ട്ടവും മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയത് കഴിഞ്ഞ ദിവസമാണ്.

ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ ന്യൂഡല്‍ഹി വഴി ശനിയാഴച വൈകുന്നേരം ബംഗ്ളുരുവിലെത്തിയ മൃതദേഹം കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങി അവിടെനിന്നും റോഡുമാര്‍ഗ്ഗം സ്വഭവത്തിലെത്തിച്ച് അന്തിമോപചാരം അര്‍പ്പിച്ചതിനുശേഷം ഏപ്രില്‍ 23 ന് ഞായറാഴ്ച വൈകുന്നേരം നാലരയ്ക്ക് അങ്ങാടിക്കടവ് തിരുഹൃദയ ദേവലയ സിമിത്തേരിയില്‍ സംസ്കരിയ്ക്കും.

ജര്‍മനിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ റ്യോണ്‍ ക്ളിനിക്ക് അധികാരികളുടെ പൂര്‍ണ്ണ സാമ്പത്തിക സഹായവും, മ്യൂണിക്കിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റിന്റെ സര്‍വപിന്തുണയും എയര്‍ഇന്‍ഡ്യയുടെ ഭാഗത്തുനിന്നും ദ്രുതഗതിയിലുള്ള സഹായവും ലഭിച്ചിരുന്നു. ഈ പ്രദേശത്ത് സേവനം ചെയ്യുന്ന മലയാളി സമൂഹത്തിനു എന്നും സാന്ത്വനമായ അങ്ങാടിക്കടവ് സ്വദേശി ഫാ. ജോണ്‍സണ്‍ തോട്ടത്തിലാണ്. ജോണ്‍സണ്‍ അച്ചന്‍ അനുമോളുടെ ഭൗതിക ശരീരത്തെ അനുഗമിക്കുന്നുണ്ട്.

അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേല്‍ സജിയുടെ ഭാര്യയാണ് അനുമോള്‍. വിദ്യാർഥികളായ രണ്ടു പെണ്‍മക്കളുണ്ട് .വയനാട്, മാനന്തവാടി, ഒഴുകന്‍മൂല (ഇടവക) വെള്ളമുണ്ട പാലേക്കുടിയില്‍ കുടുംബാംഗമാണ് അനിമോള്‍.

ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ച് ഒഐസിസി വാട്ടർഫോർഡ്.
ഡബ്ലിൻ: അയർലൻഡിലെ വാട്ടർഫോർഡിൽ ഒഐസിസിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു.
വെനീസിൽ ‌‌മേൽപ്പാലത്തിൽനിന്ന് ബസ് വീണ് 21 മരണം.
വെനീസ്: ഇറ്റാലിയൻ നഗരമായ വെനീസിൽ ബസ് മേൽപ്പാലത്തിൽനിന്ന് താഴേക്ക് പതിച്ച് രണ്ട് കുട്ടികളടക്കം 21 പേർ മരിച്ചു.
ചുമർ ചിത്രകലയെ പ്രവാസി കലാസാംസ്കാരികവേദിയിൽ പരിചയപ്പെടുത്തി വേൾഡ് മലയാളി കൗൺസിൽ.
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ് റീജിയന്‍റെ ആറാം കലാസാംസ്കാരിക സമ്മേളനത്തിൽ കേരളത്തിന്‍റെ തനതു സാംസ്കാരിക ചിത്രക
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള രജിസ്ട്രേഷന് തുടക്കം.
ലണ്ടൻ: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്കുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു.
സിനഡ് സമ്മേളനത്തിന് ഇന്നു തുടക്കം.
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ വിളിച്ചു ചേർത്ത, ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികളുടെ പ്രതിനിധികൾ പങ്