• Logo

Allied Publications

Europe
ഫിന്‍ലന്‍ഡ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ; ജര്‍മനി 16, ഇന്ത്യ 125ാമത്
Share
ഹെല്‍സിങ്കി: ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി ഫിന്‍ലന്‍ഡ് നിലനിര്‍ത്തി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഇക്കൊല്ലത്തെ ലോക സന്തോഷ റിപ്പോര്‍ട്ടില്‍ ഒന്നാമതെത്തിയ ഫിന്‍ലന്‍ഡ്, കഴിഞ്ഞ ആറു വര്‍ഷമായി തുടര്‍ച്ചയായി ഈ പദവി നിലനിര്‍ത്തുകയാണ്.

ഫിന്‍ലാന്‍റിനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, ഇസ്രയേല്‍, നെതര്‍ലന്‍ഡ്സ്, സ്വീഡന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ലക്സംബര്‍ഗ്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു.ജര്‍മനിയുടെ സ്ഥാനം പതിനാറാമതാണ്. പോയവര്‍ഷം 14ാം സ്ഥാനത്തായിരുന്നു. നേപ്പാള്‍, ചൈന, ബംഗ്ളാദേശ് രാജ്യങ്ങള്‍ക്കു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം~125. റഷ്യ 70ാം സ്ഥാനത്തും യുക്രെയ്ന്‍ 92ാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാനും ലബനനുമാണ് പട്ടികയിലെ അവസാനത്തെ രാജ്യങ്ങള്‍.

യുഎന്‍ സുസ്ഥിര വികസന സൊല്യൂഷന്‍സ് നെറ്റ്വർക്ക് പ്രസിദ്ധീകരണമായ റിപ്പോര്‍ട്ട്, 150ലധികം രാജ്യങ്ങളിലെ ആളുകളില്‍ നിന്നുള്ള ആഗോള സര്‍വേ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. 2020 മുതല്‍ 2022 വരെയുള്ള മൂന്ന് വര്‍ഷങ്ങളിലെ ശരാശരി ജീവിത മൂല്യനിര്‍ണയത്തെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളെ സന്തോഷത്തിന്‍റെ അടിസ്ഥാനത്തിലാണ് റാങ്ക് ചെയ്യുന്നത്.

2023 ലെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യത്തെ 20 രാജ്യങ്ങള്‍.

1. ഫിന്‍ലാന്‍ഡ്. 2. ഡെന്മാര്‍ക്ക്. 3. ഐസ്ളാന്‍ഡ്. 4. ഇസ്രായേല്‍. 5. നെതര്‍ലാന്‍ഡ്സ്. 6. സ്വീഡന്‍. 7. നോര്‍വേ. 8. സ്വിറ്റ്സര്‍ലന്‍ഡ്. 9. ലക്സംബര്‍ഗ്. 10. ന്യൂസിലാന്‍ഡ്. 11. ഓസ്ട്രിയ. 12. ഓസ്ട്രേലിയ. 13. കാനഡ. 14. അയര്‍ലന്‍ഡ്. 15. യുണൈറ്റഡ് സ്റേററ്റ്സ്. 16. ജര്‍മ്മനി. 17. ബെല്‍ജിയം. 18. ചെക്ക് റിപ്പബ്ളിക് . 19. യുണൈറ്റഡ് കിംഗ്ഡം. 20. ലിത്വാനിയ.

ഗാലപ്പ് വേള്‍ഡ് പോളില്‍ നിന്നുള്ള ജീവിത വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയുള്ള വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് റാങ്കിംഗ് പ്രകാരം തുടര്‍ച്ചയായി ആറാം വര്‍ഷവും ഫിന്‍ലന്‍ഡ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി മാറി.

നോര്‍ഡിക് രാജ്യവും അതിന്‍റെ അയല്‍ക്കാരുമാണ് കൂടുതല്‍ സന്തോഷിക്കുന്നവര്‍. (ആരോഗ്യകരമായ) ആയുര്‍ദൈര്‍ഘ്യം, ആളോഹരി ജിഡിപി, സാമൂഹിക പിന്തുണ, കുറഞ്ഞ അഴിമതി, കൂടാതെ സമൂഹത്തിലെ ഔദാര്യം. പരസ്പരം, പ്രധാന ജീവിത തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ്.

ഒരു സമൂഹത്തിന്റെയും അതിലെ അംഗങ്ങളുടെയും എല്ലാ ഘടകങ്ങളുടെയും ക്ഷേമത്തിന്റെ സമഗ്രമായ വീക്ഷണം എടുക്കുന്നത് മെച്ചപ്പെട്ട ജീവിത വിലയിരുത്തലുകളും സന്തോഷകരമായ രാജ്യങ്ങളും ഉണ്ടാക്കുന്നു.

ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്ക് നേരെ ആക്രമണം.
പാരീസ്: ഒളിന്പിക്സ് ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്കു നേരെ ആക്രമണം.
ഉത്സവിന് പോർട്ട്‌ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഡബ്ലിൻ: ഉത്സവ് 2024ന് പോർട്ട്‌ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ പരിസ്ഥിതി വാദികളുടെ പ്രതിഷേധം.
ഫ്രാങ്ക്ഫര്‍ട്ട്: പരിസ്ഥിതി വാദികളുടെ പ്രതിഷേധത്തെ തുടർന്ന് ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തിരുവല്ല: ആഗോള കത്തോലിക്കാ സഭയുടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള എക്യുമെനിക്കൽ സംഘം ഡോ.
33ാം ഒളിമ്പിക്സിന് ഇന്ന് പാരീസിൽ തുടക്കം.
പാരീസ്: പ്രകാശത്തിന്‍റെ നഗരമെന്നറിയപ്പെടുന്ന പാരീസിന്‍റെ ഓളപ്പരപ്പിൽ ഇന്ന് ലോക കായിക മാമാങ്കത്തിനു തുടക്കം.