• Logo

Allied Publications

Americas
ഡെട്രോയിറ്റിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട നിലയിൽ
Share
മിഷിഗണ്‍: ഡെട്രോയിറ്റ് പോലീസ് ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥരായ രണ്ട് പോലീസുകാരെ മിഷിഗണിലെ ലിവോണിയയിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി 19ന് ഉച്ചയ്ക്ക് 12.30ന് ഫാർമിംഗ്ടണ്‍ റോഡിലെ 16000 ബ്ലോക്കിലാണ് വെടിവയ്പ് നടന്നതെന്നു ലിവോണിയ പോലീസ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.

മരിയ മാർട്ടിൻ (22) എന്ന ഉദ്യോഗസ്ഥന് ഒന്നിലധികം വെടിയേറ്റ മുറിവുകളുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചു. മറ്റൊരു ഉദ്യോഗസ്ഥൻ, മാത്യു എത്തിംഗ്ടണ്‍ കക, 26, സ്വയം വെടിവെടിയുതിർത്തു ജീവനൊടുക്കിയതെന്ന് ചെയ്തതാവാമെന്ന് പോലീസ് പറഞ്ഞു. വീട്ടിലുണ്ടായ വഴക്ക് കൊലപാതകത്തിൽ കലാശിച്ചതാവാമെന്ന് ഡെട്രോയിറ്റ് പോലീസ് മേധാവി ജയിംസ് വൈറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. വെടിവയ്പ് നടക്കുന്പോൾ ഒരു കുട്ടിയും വീട്ടിലുണ്ടായിരുന്നു. കുട്ടി സുരക്ഷിതമായിരിക്കുന്നെന്ന് പോലീസ് പറഞ്ഞു. ലിവോണിയ പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥർ തമ്മിലുള്ള ബന്ധത്തിന്‍റെ വിശദാംശങ്ങൾ പോലീസ് ആദ്യം പുറത്തുവിട്ടിരുന്നില്ല. പോലീസ് അന്വേഷണം നടത്തി വരികയാണ്.

ലോക കേരള സഭാ ന്യൂയോർക്ക് സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു.
ന്യൂയോർക്ക്: ലോക കേരള സഭാ അമേരിക്കൻ മേഖലാ സമ്മേനത്തിലേക്കുള്ള പ്രതിനിധി ലിസ്റ്റ് പൂർത്തിയായി വരുന്നു.
വളർത്തമ്മ കാറിൽ മറന്ന കുഞ്ഞിന് ദാരുണാന്ത്യം.
വാഷിംഗ്ടൺ: വളർത്തമ്മ മറന്നുപോയതിനെ തുടർന്ന് ഒമ്പത് മണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ ഒരു വയസുകാരിക്ക് ദാരുണാന്ത്
ഡോ. മോറിസ് വോർട്ട്മാൻ വിമാനാപകടത്തില്‍ മരിച്ചു.
ന്യൂയോര്‍ക്ക്: കൃത്രിമ ബീജസങ്കലന വിവാദത്തെ തുടർന്നു വാർത്തകളിൽ നിറഞ്ഞ ഡോ.
ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയ്ക്ക് തിരിതെളിഞ്ഞു.
വാഷിംഗ്ടൺ: ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയ്ക്ക് വാഷിംഗ്ടൺ ഡിസിയിൽ തിരിതെളിഞ്ഞു.
കാമുകിയുടെ പ്രേരണയെ തുടർന്ന് യുവതിയെ കൊലപ്പെടുത്തി.
ഡാളസ്: കാമുകിയുടെ പ്രേരണയിൽ യുവതിയെ കാമുകൻ കൊലപ്പെടുത്തിയെന്നാരോപിച്ച് ഇരുവർക്കുമെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി