• Logo

Allied Publications

Europe
ബിബ്ലിയ 23 മാർത്തോമ എവർറോളിംഗ് ട്രോഫി മൂന്നാം തവണയും സോർഡ്സ് കുർബാന സെന്‍ററിന്
Share
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ബൈബിൾ ക്വിസിന്‍റെ ഗ്രാന്‍റ് ഫിനാലെ ബിബ്ലിയ 23 ഗ്ലാസ്നേവിൻ ഒൗർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ വച്ച് നടന്നു. പതിനൊന്ന് കുർബാന സെന്‍ററുകളിൽ നിന്നുള്ള ടീമുകൾ വാശിയോടെ പങ്കെടുത്ത മത്സരത്തിൽ സോർഡ്സ് കുർബാന സെന്‍റർ പ്രഥമ മാർത്തോമ എവർ റോളിംഗ് ട്രോഫിയും സ്പൈസ് ബസാർ ഡബ്ലിൻ നൽകിയ 500 യൂറോ കാഷ് അവാർഡും സ്വന്തമാക്കി. തുടർച്ചയായി മൂന്നാം തവണയാണ് ടീം സോർഡ്സ് ചാന്പ്യന്മാരാകുന്നത്.

ലൂക്കൻ കുർബാന സെന്‍റർ രണ്ടാം സ്ഥാനം കരസ്ഥമാക്കി സെന്‍റ് പോൾ എവർ റോളിംഗ് ട്രോഫിയും 350 യൂറോ കാഷ് അവാർഡും നേടിയെടുത്തു.

മൂന്നാം സ്ഥാനക്കാർക്കുള്ള സെന്‍റ് പാട്രിക് എവർ റോളിംഗ് ട്രോഫിയും 250 യൂറോയുടെ കാഷ് അവാർഡും താലാ കുർബാന സെന്‍റർ കരസ്ഥമാക്കി. ഒപ്പത്തിനൊപ്പം മത്സരിച്ച നാവൻ ടീം നാലാം സ്ഥാനം നേടി. സ്പൈസ് ബസാർ ഏഷ്യൻ സൂപ്പർ മാർക്കറ്റാണ് ക്യാഷ് പ്രൈസുകൾ സ്പോണ്‍സർ ചെയ്തത്.

ഒന്നാം സ്ഥനം നേടിയ സോർഡ്സ് കുർബാന സെന്‍ററിന്‍റെ ടീം അംഗങ്ങൾ അഗസ്റ്റസ് ബനഡിറ്റ്, കെവിൻ ഡയസ്, ജോഹൻ ജോബി, ജെസ്ന ജോബി, സ്മിത ഷിന്േ‍റാ.

രണ്ടാം സ്ഥനം നേടിയ ലൂക്കൻ കുർബാന സെന്‍ററിന്‍റെ ടീം അംഗങ്ങൾ ഇവ എൽസ സുമോദ്, ജെറാൾഡ് മാർട്ടിൻ മേനാച്ചേരി, അന്ന ജോബിൻ, ലിയോ ജോർജ്ജ് ബിജു, നിസി മാർട്ടിൻ.

മുന്നാം സ്ഥനം നേടിയ താലാ കുർബാന സെന്‍ററിന്‍റെ ടീം ആരവ് അനീഷ്, സമുവൽ സുരേഷ്, ഐറിൻ സോണി, അലീന റ്റോജോ, മരീന വിൽസണ്‍.

ഉച്ചകഴിഞ്ഞ് ഒന്നിന് വിശുദ്ധ കുർബാനയോടെ ആരംഭിച്ച പരിപാടികൾ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

ആദ്യന്ത്യം ആവേശോജ്വലമായ ക്വിസ് മത്സരങ്ങൾ ക്വിസ് മാസ്റ്ററായ സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ ജനറൽ കോർഡിനേറ്റർ റവ. ഡോ. ക്ലെമന്‍റ് പാടത്തിപ്പറന്പിൽ നിയന്ത്രിച്ചു. ഓഡിയോ വിഷൽ റൗണ്ടുകൾ ഉൾപ്പെടെ ഒൻപത് റൗണ്ടുകളായാണ് മത്സരങ്ങൾ നടന്നത്.

കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്, ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ കാറ്റിക്കിസം കോർഡിനേറ്റർ ജോസ് ചാക്കോ, സോണൽ സെക്രട്ടറി ബിനുജിത്ത് സെബാസ്റ്റ്യൻ, സോണൽ ട്രസ്റ്റി ബിനോയ് ജോസ്, ജോബി ജോണ്‍ എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത ടീമുകൾക്ക് പിന്തുണയും പ്രോത്സാഹനവുമായി അയർലൻഡിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ഗ്ലാസ്നേവിൽ വികാരി ഫാ. ഫ്രാങ്ക് റിബൈണ്‍ സമ്മാനങ്ങൾ വിതരണം ചെയ്തു.

ബൈബിളിനേക്കുറിച്ചും സഭയിലെ വിശുദ്ധരേക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസസമൂഹത്തെ പ്രാപ് തരാക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിൻ സീറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിൾ ക്വിസ് മത്സരങ്ങളിൽ ഈ വർഷം പതിനൊന്ന് കുർബാന സെന്‍ററുകളിൽ നിന്നായി 600 ൽ ഏറെ വിശ്വാസികൾ പങ്കെടുത്തു. ഡബ്ലിൻ സോണൽ തലത്തിൽ വിജയികൾ ആയവർ.

സബ്. ജൂനിയേഴ്സ് : ഫസ്റ്റ് ഇവ എൽസ സുമോദ് (ലൂക്കൻ), സെക്കന്‍റ് ഏബൽ നീലേഷ് (ബ്ലാക്ക്റോക്ക്) തേർഡ് എലിസബത്ത് കുര്യൻ ( ബ്ലാഞ്ചാർഡ്സ് ടൗണ്‍), എബിഗയിൽ മേരി ജോയ് (മിഡ് ലെൻസർ)

ജൂനിയേഴ്സ് : ഫസ്റ്റ് ജോയൽ വർഗ്ഗീസ് (ബ്രേ), സെക്കന്‍റ് സുമോദ് സുരേഷ് (താലാ), തേർഡ് അനയ ഗ്രേറ്റ മാത്യു (താലാ), ജെറാൾഡ് മാർട്ടിൻ മേനാച്ചേരി (ലൂക്കൻ)

സീനിയേഴ്സ് : ഫസ്റ്റ് ജീവൽ ഷൈജോ (ബ്ലാഞ്ചാർഡ്സ് ടൗണ്‍), സെക്കന്‍റ് ഐറിൻ സോണി (താലാ), അന്നാ ജോബിൻ (ലൂക്കൻ) തേർഡ് ജോയൽ എമ്മാനുവേൽ (ലൂക്കൻ), അനിക ത്രേസ്യ മാത്യു (താലാ)

സൂപ്പർ സീനിയേഴ്സ് : അലീന റ്റോജോ (താലാ), സെക്കന്‍റ് ആർലിൻ സന്തോഷ് (ബ്ലാക്ക്റോക്ക്), തേർഡ് അലെൻ സോണി (താലാ)

ജനറൽ : ഫസ്റ്റ് മെരീന വിൽസണ്‍ (താലാ), സെക്കന്‍റ് ബീന ജെയ്മോൻ (താലാ), തേർഡ് സ്മിതാ ഷിന്‍റൊ ( സോർഡ്സ്), നിസി മാർട്ടിൻ (ലൂക്കൻ), നിഷ ജോസഫ് (ഫിബ്സ്ബറോ)

എല്ലാ അംഗങ്ങളും പങ്കെടുത്ത കുടുംബങ്ങൾക്കുള്ള സമ്മാനം കരസ്ഥമാക്കിയവർ ഷിന്േ‍റാ പോൾ ആന്‍റ് ഫാമിലി (സോർഡ്സ്), മാർട്ടിൻ മേനാച്ചേരി ആന്‍റ് ഫാമിലി (ലൂക്കൻ), തോമസ് ആന്‍റണി ആന്‍റ് ഫാമിലി (ബ്ലാഞ്ചാർഡ്സ് ടൗണ്‍), സുധീഷ് ജോസഫ് ആന്‍റ് ഫാമിലി (നാവൻ).

ഡബ്ലിനു പുറത്ത് നിന്ന് വന്ന് പങ്കെടുത്ത എറിക്ക് ആന്േ‍റാ (വെക്സ്ഫോർഡ്) പ്രത്യേക പുരസ്കാരത്തിനർഹനായി.

സാംസ്കാരിക സദസിനുശേഷം കലാസന്ധ്യ പുനരാരംഭിയ്ക്കും. പ്രവാസലോകത്തിൽ വർണങ്ങൾ വിതറുന്ന, പ്രവാസികൾക്കും കുടുംബങ്ങൾക്കും ഒരിയ്ക്കലും മറക്കാനാകാത്ത വിസ്മയസായാഹ്നം സമ്മാനിയ്ക്കുന്ന ആഘോഷപരിപാടിയായി ന്ധനവയുഗസന്ധ്യ2കെ22ന്ധ മാറ്റുവാനുള്ള എല്ലാ തയ്യാറെടുപ്പും പൂർത്തിയായതായി നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.

പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എല്ലാ പ്രവാസികളെയും കുടുംബങ്ങളെയും നവയുഗസന്ധ്യ2ഗ22 ലേയ്ക്ക് സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി, സംഘാടക സമിതി ചെയർമാൻ സഹീർഷാ കൊല്ലവും, ജനറൽ കണ്‍വീനർ ബിജു വർക്കിയും, രക്ഷാധികാരി പ്രിജി കൊല്ലവും പത്രകുറിപ്പിൽ പറഞ്ഞു.

ഡിലന്‍ സിനോയിയുടെ സംസ്കാരം വെള്ളിയാഴ്ച ഡബ്ലിനില്‍.
ഡബ്ലിന്‍: കഴിഞ്ഞ ദിവസം അയര്‍ലൻഡില്‍ അന്തരിച്ച ഡിലന്‍ സിനോയിയുടെ(10) സംസ്കാരം വെള്ളിയാഴ്ച ഡബ്ലിനില്‍ നടക്കും.
യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഐഒസി യുകെ; തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രവർത്തനമാരംഭിച്ചു.
ലണ്ടൻ: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെ കേരള ചാപ്റ്റർ.
ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബക്കൂട്ടായ്മാ വാർഷിക സമ്മേളനം.
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ കുടുംബക്കൂട്ടായ്മ ലീഡർമാരുടെ രൂപതാതല വാർഷിക സമ്മേളനം നടത്തി.
സർഗം സ്റ്റീവനേജ്’ ഈസ്റ്റർ വിഷു ഈദ് ആഘോഷം സംഘ‌ടിപ്പിച്ചു.
സ്റ്റീവനേജ്: ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ സർഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് ആഘോഷം മത
കോപ്പൻഹേഗനിലെ ഓൾഡ് സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിനു തീപിടിച്ചു.
കോപ്പൻഹേഗ്: ഡാനിഷ് തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളിലൊന്നായ കോപ്പൻഹേഗനിലെ ഓൾഡ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചി