• Logo

Allied Publications

Americas
ഇന്ത്യൻ വംശജ ഉഷ റെഡ്ഢി കൻസാസ് സെനറ്റർ
Share
ഹൂസ്റ്റണ്‍: ഇന്ത്യൻ വംശജയായ ഉഷ റെഡ്ഢി അമേരിക്കൻ സംസ്ഥാനത്തെ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തു. ഡെമോക്രാറ്റിക് പാർട്ടി നേതാവായ ഉഷ കൻസാസ് സംസ്ഥാനത്തെ സെനറ്റിലേക്കാണു തെരഞ്ഞെടുക്കപ്പെട്ടത്.

ദീർഘകാലം മാൻഹട്ടനിലെ സെനറ്ററായിരുന്ന ടോം ഹോക്ക് കഴിഞ്ഞ മാസം വിരമിച്ചതിനെത്തുടർന്നാണ് ഉഷ സെനറ്റിലെത്തുന്നത്. 2013 മുതൽ മാൻഹട്ടൻ സിറ്റി കമ്മീഷൻ അംഗമായ ഉഷ രണ്ടുവട്ടം മേയർ പദവിയും വഹിച്ചിട്ടുണ്ട്. 2025 വരെയാണ് ഉഷയുടെ സെനറ്റിലെ കാലാവധി.
ഇന്ത്യയിൽനിന്ന് 1973ൽ അമേരിക്കയിലേക്കു കുടിയേറിയതാണ് ഉഷയുടെ കുടുംബം.


മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി.
ല ക്രോസ്‌സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡ
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലിഫോർണിയ: കലിഫോർണിയയിലെ ഹൈവേകൾ തടയുന്ന പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ നീക്കത്തെ ഡെമോക