• Logo

Allied Publications

Americas
അതിർത്തി സന്ദർശനത്തിനെത്തിയ ബൈഡനുമായി ടെക്സാസ് ഗവർണർ ചർച്ച നടത്തി
Share
ടെക്സസ്: അധികാരമേറ്റതിനുശേഷമുള്ള തന്‍റെ ആദ്യ അതിർത്തി സന്ദർശനത്തിനു ജനുവരി 8 ഞായറാഴ്ച ടെക്സസിലെ എൽ പാസോയിലേക്ക് എത്തിയ പ്രസിഡന്‍റ് ബൈഡനുമായി ടെക്സസ് ഗവർണർ ചർച്ച നടത്തി. അനിയന്ത്രിത അനധികൃത അഭയാർത്ഥി പ്രവാഹത്തിനാൽ പൊറുതിമുട്ടുന്നതിനെ തുടർന്നാണ് ടെക്സസ് സന്ദർശനം ഗവർണർ ഗ്രെഗ് ആബട്ടിന്‍റെ തുടർച്ചയായ നിർബന്ധത്തിനു വഴങ്ങിയായിരുന്നു. നാലു മണിക്കൂർ സമയം അദ്ദേഹം ടെക്സസ് മെക്സിക്കോ അതിർത്തിയിൽ ചിലവഴിച്ചു. ടെക്സസ് മെക്സിക്കോ അതിർത്തി എങ്ങനെ സംരക്ഷിക്കണമെന്ന് നിർദേശിക്കുന്ന നിവേദനം ആബോട്ട് ബൈഡനു കൈമാറി .

രണ്ടുവർഷം മുന്പ് അധികാരമേറ്റതിനുശേഷം നിയമവിരുദ്ധ കുടിയേറ്റങ്ങൾക്ക് തടയിടാൻ പുതിയ ഇമിഗ്രേഷൻ നിയന്ത്രണങ്ങളുമായാണ് ജോ ബൈഡൻ ടെക്സസിലെ എൽ പാസോയിൽ എത്തിയത്.

കാനഡയിലെയും പ്രസിഡന്‍റുമാരുമായുള്ള ഉച്ചകോടിക്കായി മെക്സിക്കോ സിറ്റിയിലേക്ക് പോകുന്നതിന് മുന്പ് അദ്ദേഹം അതിർത്തി സാഹചര്യം വിലയിരുത്തും. നാല് രാജ്യങ്ങളിൽ നിന്ന് പ്രതിമാസം 30,000 കുടിയേറ്റക്കാരെ സ്വീകരിക്കും. മാത്രമല്ല പദ്ധതിയുടെ നിയമപരമായ വഴികൾ ഉപയോഗിക്കുന്നതിൽ പരാജയപ്പെടുന്നവർക്കെതിരെ നടപടിയെടുക്കുകയും ചെയുമെന്നു ബൈഡൻ വ്യക്തമാക്കി.

ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള യോഗ്യരായ കുടിയേറ്റക്കാർക്ക് ഈ നയം മാനുഷികമായ പരോൾ നൽകുമെന്ന് പ്രസിഡന്‍റ് പറഞ്ഞു. നിങ്ങൾ എവിടെയാണോ അവിടെ തന്നെ തുടരുക, അവിടെ നിന്ന് നിയമപരമായി അപേക്ഷിക്കുക, ആ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് ബൈഡൻ പറഞ്ഞു. ന്ധഇന്ന് മുതൽ നിങ്ങൾ നിയമപരമായ നടപടിക്രമങ്ങളിലൂടെ അപേക്ഷിച്ചില്ലെങ്കിൽ ഈ പുതിയ പരോൾ പ്രോഗ്രാമിന് നിങ്ങൾക്ക് യോഗ്യത ലഭിക്കില്ല. പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

’’പുതിയ നിയമം അനുസരിച്ച് കുടിയേറ്റക്കാരെ മറ്റൊരു രാജ്യം സുരക്ഷിത തുറമുഖത്തിനായി ആദ്യം തിരിച്ചയച്ചില്ലെങ്കിൽ അമേരിക്കയിൽ അഭയം തേടുന്നതിൽ നിന്ന് അവരെ നിരോധിക്കും.

പാൻഡെമിക് സമയത്ത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്‍റെ മറവിൽ ട്രംപ് സൃഷ്ടിച്ച നയമാണ് ടൈറ്റിൽ 42. പ്രസിഡന്‍റ് സ്ഥാനാർഥി എന്ന നിലയിൽ ടൈറ്റിൽ 42 നിയമം ബൈഡൻ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. കോവിഡ് ഒന്നാം തരംഗ ഘട്ടത്തിലാണ് ടൈറ്റിൽ 42 പ്രകാരം കുടിയേറ്റക്കാരെ പുറത്താക്കാനും കുടിയേറ്റക്കാർ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനുമുള്ള നിയമം കൊണ്ടുവന്നത്.

ന്ധഭരണകൂടം കുടിയേറ്റ നിയമം മറികടക്കുകയാണ്, ഇത് തെക്കൻ അതിർത്തിയിലെ അരാജകത്വവും ആശയക്കുഴപ്പവും വർധിപ്പിക്കും,ന്ധ ന്യൂജേഴ്സിയിലെ ഡെമോക്രാറ്റിക് സെനറ്റർ ബോബ് മെനെൻഡസ് പ്രസ്താവനയിൽ പറഞ്ഞു.

മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ അതിർത്തി സുരക്ഷാ വിഷയങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ സ്വീകരിക്കുന്നതിന് ബൈഡന്‍റെ സന്ദർശനം ഉപകരിക്കുമെന്നു റിപ്പബ്ലിക്കൻ സെനറ്റർമാരായ ലിൻഡൻസി ഗ്രഹാം ജോണ് കോനൻ എന്നിവർ അഭിപ്രായപ്പെട്ടു.

എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.
ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്‌നത്തില്‍ സജീവ പങ്കാളികളായി ടോറോന്‍റോ സീറോമലബാർ സമൂഹം.
ടോറോന്‍റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്‍റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാ
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്