• Logo

Allied Publications

Americas
ട്രംപിനും റിപ്പബ്ലിക്കൻ അംഗങ്ങൾക്കും നന്ദി പറഞ്ഞ് സ്പീക്കർ കെവിൻ മക്കാർത്തി
Share
വാഷിംഗ്ടണ്‍: യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറായി തെരഞ്ഞെടുത്തതിനു റിപ്പബ്ലിക്കൻ അംഗങ്ങളെയും പ്രത്യേകിച്ച് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും അഭിനന്ദിച്ചും നന്ദി പറഞ്ഞ് കെവിൻ മക്കാർത്തി. തന്‍റെ വിജയത്തിനു ട്രംപിന്‍റെ സ്വാധീനം വളരെ വലുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്യാപിറ്റോൾ ആക്രമണ സമയത്ത് ട്രംപിനെ കുറ്റപ്പെടുത്തി സംസാരിച്ചതിനുശേഷം ഇരുവരും തമ്മിൽ അത്ര രസത്തിലായിരുന്നില്ല. മക്കാർത്തിയെ പരസ്യമായി എതിർത്ത വ്യക്തിയാണ് ട്രംപ്, പിന്നീട് അദ്ദേഹം അൽപം മയപ്പെട്ടു.

നാലു ദിവസം 14 റൗണ്ട് വോട്ടെടുപ്പ് നടത്തിയിട്ടും റിപ്പബ്ലിൻ സ്ഥാനാർഥിയായ കെവിൻ മക്കാർത്തിക്ക് ജയിക്കാൻ സാധിച്ചിരുന്നില്ല. ഇനിയും ഇങ്ങനെ തുടരുന്നത് ശരിയല്ലെന്നും കെവിന്് വോട്ട് ചെയ്യണമെന്നും ട്രംപ് അഭ്യർഥിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിലെ തീവ്രപക്ഷക്കാരായ 20 വിമതർ മക്കാർത്തിക്കെതിരെ കലാപമുയർത്തിയതാണ് അനിശ്ചിതത്വമുണ്ടാക്കിയത്. ജനപ്രതിനിധി സഭയിൽ 222 അംഗങ്ങൾ ഉണ്ടായിട്ടും ജയിക്കാനാവശ്യമായ 218 വോട്ടുകൾ നേടാൻ മക്കാർത്തിക്ക് സാധിച്ചിരുന്നില്ല.

1860ലാണ് അമേരിക്കയുടെ ചരിത്രത്തിൽ അദ്യമായി ജനപ്രതിസഭയിൽ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിന് 44 തവണ വോട്ടെടുപ്പ് വേണ്ടിവന്നത്.

ഞായറാഴ്ച പുലർച്ചെ 15ാം തവണ നടന്ന വോട്ടെടുപ്പിൽ 216 വോട്ടുകൾ മാത്രമാണ് മക്കാർത്തിക്ക് ലഭിച്ചത്. എന്നാൽ, മറ്റു ആറു പേർ ആർക്കും വോട്ട് രേഖപ്പെടുത്താതിരുന്നതാണ് അദ്ദേഹത്തിന്‍റെ ജയം ഉറപ്പിച്ചത്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ഹക്കീം ജെഫ്രീസിന് അവരുടെ 212 വോട്ടും ലഭിച്ചു.

ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിയുടെ വോട്ട് ഏത് നിമിഷവും.
ന്യൂയോർക്ക്: ഡോണൾഡ് ട്രംപ് തന്‍റെ 2016 ലെ പ്രസിഡൻഷ്യൽ ക്യാന്പയ്നിടെ സിനിമാ നടിക്ക് നൽകിയ പണമിടപാടുമായി ബന്ധപ്പെട്ട് ബിസിനസ് രേഖകൾ നിയമവിരുദ്ധമായി
ഡാളസ് കൗണ്ടിയിൽ വോട്ട് രജിസ്റ്റർ ചെയ്യാൻ കാത്തിരിക്കരുത്.
ഡാളസ്: ഡാളസ് കൗണ്ടിയിൽ പുതുതായി വരുന്ന വോട്ടർമാരും ആദ്യമായി വോട്ടുചെയ്യുന്നവരും തെരഞ്ഞെടുപ്പ് ദിവസത്തിന് ഒരു മാസം മു
ഇർവിംഗ് ഡിഎഫ്ഡബ്ല്യു ലയൺസ് ക്ലബ് പ്രൈമറി ക്ലിനിക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.
ആർലിംഗ്ടൺ : ഡിഎഫ് ഡബ്ല്യു മെട്രോപ്ലെക്‌സിലെ ഇൻഷ്വർ ചെയ്യാത്ത/അണ്ടർ ഇൻഷുറൻസ് ഉള്ള മുതിർന്നവർക്ക് പ്രാഥമിക വൈദ്യസഹാ
ക്ലിഫ്റ്റൺ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ.
ക്ലിഫ്‌ടൺ (ന്യൂജേഴ്‌സി): മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും വലി
പി .സി. മാത്യു ഗാര്‍ലന്‍റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു; ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 24 മുതല്‍.
ഡാളസ്: ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോ പ്ലെക്‌സില്‍ കഴിഞ്ഞ 17വര്‍ഷമായി സാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യ