• Logo

Allied Publications

Europe
ഇന്ത്യക്കാർക്ക് സെർബിയ സന്ദർശിക്കാൻ 2023 ജനുവരി മുതൽ വിസ നിർബന്ധമാക്കി
Share
ബെൽഗ്രേഡ്: ഇന്ത്യൻ പൗരൻമാർക്ക് ഇനി സെർബിയ സന്ദർശിക്കാൻ വിസ വേണം. രാജ്യത്തെ വിസ ചട്ടങ്ങൾ യൂറോപ്യൻ യൂണിയനിലേതിനു സമാനമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. 2023 ജനുവരി ഒന്നിന് പുതിയ ചട്ടം പ്രാബല്യത്തിൽ വരും. അനധികൃത കുടിയേറ്റം തടയാൻ ഇത്തരം തീരുമാനങ്ങൾ ഉപകരിക്കുമെന്നാണ് സെർബിയൻ സർക്കാരിന്‍റെ വിലയിരുത്തൽ.

നിലവിൽ ഇന്ത്യൻ പൗരൻമാർക്ക് സെർബിയ സന്ദർശിക്കാൻ വിസ ആവശ്യമായിരുന്നില്ല. വർഷത്തിൽ മുപ്പത് ദിവസം ഇത്തരത്തിൽ രാജ്യത്ത് തങ്ങാൻ അവകാശമുണ്ടായിരുന്നു. 2023 ജനുവരി ഒന്നിനോ അതിനുശേഷമോ സെർബിയയിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ പൗര·ാർ ആദ്യം വിസയ്ക്കായി ന്യൂഡൽഹിയിലെ സെർബിയ എംബസിയിലോ അവരുടെ താമസ രാജ്യത്തിലോ അപേക്ഷിക്കണം, ഇതോടെ ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവർക്ക് വിസ രഹിത പ്രവേശനം എന്ന നിലവിലുള്ള ക്രമീകരണം സെർബിയ പിൻവലിച്ചു.

എന്നാൽ സാധുവായ ഷെങ്കൻ, യുകെ വിസ, അല്ലെങ്കിൽ യുഎസ് വിസ അല്ലെങ്കിൽ ഈ രാജ്യങ്ങളുടെ റസിഡൻസ് പെർമിറ്റ് ഉള്ള ഇന്ത്യൻ പാസ്പോർട്ടുകൾ കൈവശമുള്ളവർക്ക് 90 ദിവസം വരെ റിപ്പബ്ളിക് ഓഫ് സെർബിയയിലേക്ക് വിസ രഹിതമായി പ്രവേശിക്കാമെന്നതും ശ്രദ്ധേയമാണ്. പക്ഷെ ഇത്തരക്കാർക്ക് ആറ് മാസത്തെ കാലയളവുള്ള പ്രസ്തുത വിസകളുടെയോ റസിഡൻസ് പെർമിറ്റുകളുടെയോ സാധുതയുള്ള പാസ്പോർട്ട് കൈവശമുണ്ടായിരിയ്ക്കണം.

കുടിയേറ്റ പ്രതിസന്ധി അതിന്‍റെ മൂർദ്ധന്യത്തിലെത്തിയ 2015നു ശേഷം ഏറ്റവും കൂടുതൽ അനധികൃത അതിർത്തി ക്രോസിംഗുകൾ രജിസ്റ്റർ ചെയ്തത് സെർബിയ അടക്കമുള്ള വെസ്റ്റേണ്‍ ബാൾക്കൻ റൂട്ടിലാണ്. ഇന്ത്യ കൂടാതെ ഗിനിയ ബിസൗ, ടുണീഷ്യ, ബുറുൻഡി എന്നീ രാജ്യങ്ങളുടെ പൗരത്വമുള്ളവർക്കും വിസ നിർബന്ധമാക്കിയിട്ടുണ്ട്.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ കേരള പിറവി ആഘോഷം വർണോജ്വലമായി.
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്‍റെ എട്ടാം കലാസാംസ്കാരിക സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ കേരള പിറവി
മാർ ജോസഫ് പണ്ടാരശേരിക്ക് മാഞ്ചസ്റ്റർ സെന്‍റ് മേരിസ് ക്നാനായ കാത്തലിക് മിഷനിൽ ഊഷ്മള സ്വീകരണം.
മാഞ്ചസ്റ്റർ: യുകെ സന്ദർശത്തിന് എത്തിയ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിയുടെ മിഷൻ ഇടവക സന്ദർശന പ
തോമസ് ചാഴിക്കാടന്‍ എംപിക്ക് ഗാട്ട്‌വിക്ക് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കി പ്രവാസി കേരള കോണ്‍ഗ്രസ് എം.
ലണ്ടൻ: കോട്ടയം എംപി‌‌യും കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് പ്രസിഡന്‍റുമായ തോമസ് ചാഴിക്കാടന്‍ എംപിക്ക് പ്രവാസി കേരള കോണ്
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം.
വത്തിക്കാൻ സിറ്റി: ചെറിയ പനിയും ശ്വാസതടസവും നേരിടുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ആരാധന ക്രമ ക്വിസ് മത്സരത്തിൽ ജോമോൻ ബിബിത ദമ്പതികൾക്ക് ഒന്നാം സ്ഥാനം.
ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആരാധനാക്രമ ബൈബിൾ