• Logo

Allied Publications

Middle East & Gulf
നവയുഗം സാംസ്കാരിക വേദി പ്രവർത്തകൻ നജ്മുദ്ദീൻ അന്തരിച്ചു
Share
അൽഹസ: അൽഹസയിലെ പ്രവാസിയും നവയുഗം സാംസ്കാരിക വേദിയുടെ സജീവപ്രവർത്തകനുമായ നജ്മുദ്ദീൻ കാൻസർ രോഗത്തിന് കീഴടങ്ങി. കൊല്ലം പള്ളിമുക്ക് പി.ടി. നഗർ പഴയാറ്റിൻ കുഴി എസ്.എ. റസാക്കിന്‍റെ മകനുമായ നജ്മുദ്ദീൻ (56) ആണ് കാൻസർ രോഗം ബാധിച്ചു മരണമടഞ്ഞത്.

കഴിഞ്ഞ 15 വർഷമായി സൗദി അറേബ്യയിലെ അൽഹസ ഷുഖൈക്കിൽ ആശാരിയായി ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹം. മജ്ജയിൽ കാൻസർ ബാധിച്ചതിനെത്തുടർന്ന് ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് പെട്ടെന്ന് കൊണ്ടുപോകുകയായിരുന്നു. പാവപ്പെട്ട കുടുംബാംഗമായ അദ്ദേഹത്തിന്‍റെ തുടർ ചികിത്സയ്ക്കായി നവയുഗം ഷുഖൈഖ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ ചികിത്സ സഹായഫണ്ട് സ്വരൂപിച്ചു കഴിഞ്ഞ ആഴ്ച കൈമാറിയിരുന്നു. എന്നാൽ ചികിത്സയ്ക്കൊന്നും രക്ഷിയ്ക്കാനാകാതെ അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു.

നജുമുദ്ദീന്‍റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതായും അദ്ദേഹത്തിന്‍റെ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു.
മസ്‌കറ്റ്: ഒമാനിലെ നിസ്‌വയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു.
ഭിന്നശേഷി കുടുംബ സംഗമത്തിന് കൈത്താങ്ങായി കേളി.
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെയും കാളത്തോട് മഹല്ല് കമ്മിറ്റിയുടെയും സഹകരണത്തോടെ തൃശൂർ ജില്ലയിലെ ഡിഎഡബ്ല്യുഎ
ലോകസഭാ തെരഞ്ഞെടുപ്പ്: ഓവർസീസ് എൻസിപി കൺവൻഷൻ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ഓവർസീസ് എൻസിപി ദേശീയ നേതൃത്വം സൂം ആപ്ലിക്കേഷനിലൂടെ ഓൺ
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.