• Logo

Allied Publications

Americas
ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാൻ പ്രവാസിചാനൽ ഇനി ജോർജിയയിലും
Share
ന്യൂയോർക്ക്: നോർത്തമേരിക്കൽ മലയാളികൾ സ്വന്തം നെഞ്ചിലേറ്റി മുന്നേറുന്ന പ്രവാസി ചാനലിന്‍റെയും, അമേരിക്കൻ മലയാളികളുടെ സുപ്രഭാതം ഈമലയാളി, മീഡിയ ആപ്പ് യുഎസ്എ എന്നീ മാധ്യമ പ്രസ്ഥാനങ്ങളുടെയും ജോർജിയ സംസ്ഥാനത്തിന്‍റെ റീജണൽ ഡയറക്ടറും, ബിസിനസ് ഡെവലപ്മെന്‍റ് മാനേജരായും കാജൽ സഖറിയയെ ഒൗദോഗികമായി പ്രവാസി ചാനൽ മാനേജിംഗ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ അറ്റ്ലാന്‍റ പാം പാലസിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു.

അറ്റ്ലാന്‍റയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. ഫോമാ റീജണൽ വൈസ് പ്രസിഡന്‍റ് ഡൊമിനിക് ചാക്കോനാൽ, ഗാമ ഗ്രെയ്റ്റർ അറ്റ്ലാന്‍റ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ഷാജീവ് പദ്മനിവാസ്, നിയുക്ത പ്രസിഡന്‍റ് ബിനു കാസിം, ’അമ്മ’ അറ്റ്ലാന്‍റ മെട്രോ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ജെയിംസ് ജോയ് കല്ലറക്കാനിയിൽ, ജോയ് നെറ്റ്വർക്ക് ഗ്രൂപ്പ് ചെയർമാൻ പി.ഐ. ജോയി കൂടാതെ നിരവധി അഭ്യുദയ കാക്ഷികളും പങ്കെടുത്തു. മീഡിയ പ്രോഗ്രാം കോഓർഡിനേറ്റർ അന്പിളി സജിമോൻ എല്ലാവർക്കും സ്വാഗതം അർപ്പിച്ചു. ഹർഷ വിനോയ് പ്രോഗ്രാമുകൾക്ക് ചുക്കാൻ പിടിച്ചു.

കാജൽ തന്‍റെ പ്രസംഗത്തിൽ പ്രവാസി ചാനലിന്‍റെ പ്രവർത്തനങ്ങൾക്കും, ചാനലിന്‍റെ വിപുലീകരണത്തിനും തന്േ‍റതായ പങ്കു വഹിക്കാൻ ബാധ്യസ്ഥനാണെന്നും അതിനായി നിരവധി പരിപാടികൾ തയ്യാറാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷം തന്‍റെ സഹപ്രവർത്തകരെ ഒൗദോഗികമായി പരിചയപ്പെടുത്തി. ഷാജി ജോണ്‍ (പ്രോഗ്രാം ഡയറക്ടർ), മീര പുതിയേടത്ത് (ടെലിവിഷൻ ആങ്കർ), ബിധു കിഷൻ (ടെലിവിഷൻ ആങ്കർ), രഞ്ജു വർഗീസ് (ഡി ഓ പി), റോബിൻ തോമസ് (പ്രൊഡ്യൂസർ) , ദീപ്തി വർഗീസ് (ടെലിവിഷൻ ആങ്കർ) എന്നിവരും പ്രവർത്തന രംഗത്തുണ്ട്.

പ്രവാസി മലയാളി ജനഹ്രദയങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാൻ, അവരുടെ കഴിവുകളെ എടുത്തു കാണിക്കാൻ, സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളെ അടുത്തറിയാൻ, പ്രവാസികളെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടൽ നടത്താനുമുള്ള ഏറ്റവും വലിയ മാധ്യമമായി പ്രവാസിചാനൽ സഹായകമാകുമെന്നതിനെക്കുറിച്ച് സുനിൽ ട്രൈസ്റ്റാർ സംസാരിക്കുകയുണ്ടായി.

ഫോമാ റീജിയണൽ വൈസ് പ്രസിഡന്‍റ് ചാക്കോനാൽ തന്‍റെ പ്രസംഗത്തിൽ അറ്റ്ലാന്‍റയിൽ നിന്നും കേരളത്തിലേക്ക് വേഗത്തിൽ എത്തുന്ന നേരിട്ടുള്ള വിമാന സർവീസിന്‍റെ ആവശ്യകത ഉൗന്നിപ്പറയുകയും അത് പ്രവാസി ചാനലിന്‍റെ ശ്രദ്ധക്കായി ഉൾപ്പെടുത്തി ചാനൽ മുൻ കൈ എടുക്കണം എന്നും അഭ്പ്രായപ്പെട്ടു.

സാറ്റലൈറ്റ് മാധ്യമ രംഗത്തെ മറ്റൊരു അതികായനായ ജോയ് ടെലിവിഷൻ നെറ്റ്വർക്ക് ഗ്രൂപ്പ് ചെയർമാൻ പി ഐ ജോയ് തന്‍റെ പ്രസംഗത്തിൽ തന്‍റെ സാറ്റലൈറ്റ് രംഗത്തെ പ്രവർത്തനങ്ങൾ സൂചിപ്പിച്ചു. നോർത്തമേരിക്കയിൽ സ്വന്തമായി പത്തോളം ചാനലുകൾ പ്രവർത്തിപ്പിക്കുന്ന ഏക ഇന്ത്യക്കാരനാണ് പി.ഐ ജോയ്. പ്രവാസി ചാനലിന് എല്ലാ വിധ ആശംസകളും അദ്ദേഹം നേരുകയും എങ്ങനെ ഒന്നിച്ചു പ്രവർത്തിക്കാൻ നോക്കുന്ന രംഗങ്ങളിൽ പ്രവർത്തിക്കാം എന്ന വാഗ്ദാനവും അദ്ദേഹം സുനിലിന് നൽകി.

ചടങ്ങിൽ പ്രവാസി ചാനലിന്‍റെ മൈക്ക്, ചാനൽ ഫ്ളാഗ് എന്നിവ കാജൽ സഖറിയാക്ക് സുനിൽ ട്രൈസ്റ്റാർ കൈമാറി. ഒട്ടനവധി പ്രമുഖ വൃക്തികൾ പങ്കെടുത്ത ഈ ചടങ്ങിൽ ന്ധപ്രവാസി ചാനൽ ന്ധഅമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു കഴിഞ്ഞ, വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രവാസി ചാനലിന്‍റെ പ്രവർത്തങ്ങൾ അഭിനന്ദനമർഹിക്കുന്നുവെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

നായർ ബനവലന്‍റ് അസോസിയേഷന് നവ നേതൃത്വം.
ന്യൂയോർക്ക്: നായർ ബനവലന്‍റ് അസോസിയേഷന്‍റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് കോടതി.
ന്യൂയോർക്ക്: കോടതി ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് ജസ
യുഎസിൽ മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ കമ്പനികൾ.
ന്യൂയോർക്ക്: യുഎസ് വിപണിയിൽ നിന്ന് പ്രധാന ജീവൻ രക്ഷാ മരുന്നുകൾ തിരിച്ച് വിളിച്ച് ഇന്ത്യൻ കന്പനികളായ സിപ്ലയും ഗ്ലെൻമാ
കെ.എം. ഏലിയമ്മ അന്തരിച്ചു.
തിരുവല്ല: ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ പരേതനായ കെ.സി. ജോർജിന്‍റെ ഭാര്യ റിട്ടയേർഡ് അധ്യാപിക കെ.എം.
മലയാളി യുവതി കാനഡയിൽ വീടിനുള്ളിൽ മരിച്ചനിലയിൽ; ഭർത്താവിനെ കാണാനില്ല.
ഒട്ടാവ: ചാലക്കുടി സ്വദേശനിയായ യുവതി കാനഡയിൽ വീടിനകത്ത് ദുരൂഹമായ സാഹചര്യത്തിൽ മരിച്ചനിലയിൽ.