• Logo

Allied Publications

Americas
ജനാധിപത്യം എന്താണെന്ന് അമേരിക്കൻ ജനത ഒരിക്കൽക്കൂടി തെളിയിച്ചു: ബൈഡൻ
Share
വാഷിംഗ്ടൺ: ജനാധിപത്യം എന്താണെന്ന് അമേരിക്കൻ ജനത പറയുകയും ഒരിക്കൽക്കൂടി തെളിയിക്കുകയും ചെയ്തതായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചിരുന്ന റിപ്പബ്ലിക്കൻ മുന്നേറ്റത്തെ ഡെമോക്രാറ്റിക് പാർട്ടിക്കു തടയാൻ സാധിച്ചതിനെത്തുടർന്നാണ് യുഎസ് പ്രസിഡന്‍റിന്‍റെ പ്രതികരണം.

100 അംഗ സെനറ്റിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും 48 വീതം സീറ്റുകളാണുള്ളത്. ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 207 സീറ്റും ഡെമോക്രാറ്റിക് പാർട്ടിക്ക് 183 സീറ്റും ലഭിച്ചു. 435 അംഗ ജനപ്രതിനിധി സഭയിൽ 391 സീറ്റുകളിലെ ഫലമാണു പുറത്തുവന്നിരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടി 250 സീറ്റ് നേടുമെന്നായിരുന്നു പ്രവചനം എന്നാൽ, കേവല ഭൂരിപക്ഷമായി 218 നേടാൻ സാധിച്ചിട്ടില്ല.

അന്തിമഫലം പുറത്തുവന്നിട്ടില്ലെന്നും ഡെമോക്രാറ്റിക് പാർട്ടി നന്നായി പോരാടിയെന്ന് വൈറ്റ് ഹൗസിൽചേർന്ന യോഗത്തിൽ ബൈഡൻ പറഞ്ഞു. ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റിന്‍റെ പാർട്ടി നേടുന്ന മികച്ച വിജയമാണ്, ബൈഡന്‍റെ നേതൃത്വത്തിൽ ഡെമോക്രാറ്റുകൾ നേടിയത്.

എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.
ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്‌നത്തില്‍ സജീവ പങ്കാളികളായി ടോറോന്‍റോ സീറോമലബാർ സമൂഹം.
ടോറോന്‍റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്‍റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാ
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്