• Logo

Allied Publications

Americas
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: സെനറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം
Share
വാഷിംഗ്ടൺ: യുഎസ് കോൺ‍ഗ്രസിലെ 35 സെനറ്റ് സീറ്റിലേക്കും ജനപ്രതിനിധി സഭയിലേക്കും ഗവര്‍ണര്‍സ്ഥാനത്തേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. റിപ്പബ്ലിക്കന്‍ മുന്നേറ്റം പ്രവചിച്ചിരുന്നെങ്കിലും യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഡെമോക്രാറ്റിക് പാർട്ടി അപ്രതീക്ഷിത മുന്നേറ്റം നടത്തി.

തെരഞ്ഞെടുപ്പ് നടന്ന 35 സെനറ്റ് സീറ്റില്‍ 21 എണ്ണത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും 14ൽ ഡെമോക്രാറ്റുകളും ലീഡ് ചെയ്യുന്നു. പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണത്തിന്‍റെ വിലയിരുത്തലായാണ് ഇടക്കാല തെരഞ്ഞെടുപ്പിനെ കാണുന്നത്. 100 അംഗ സെനറ്റില്‍ 48 സീറ്റില്‍ ഡെമോക്രാറ്റുകളും 47 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും നിലവിൽ ലീഡ് ചെയ്യുന്നു.

435 അംഗ ജനപ്രതിനിധി സഭയില്‍ 218 സീറ്റാണു ഭൂരിപക്ഷത്തിനു വേണ്ടത്. 173 സീറ്റില്‍ ഡെമോക്രാറ്റുകളും 199 സീറ്റില്‍ റിപ്പബ്ലിക്കന്‍സും ലീഡ് ചെയ്യുന്നു. ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടാനാണു സാധ്യത. അന്തിമഫലം പുറത്തുവരുന്പോൾ ഫലം മാറാനും സാധ്യതയുണ്ട്.

സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കന്‍സ് ഭൂരിപക്ഷം നേടിയാൽ പ്രസിഡന്‍റിന്‍റെ അജൻഡകള്‍ തടയാൻ സാധിക്കും. ഇതിനിടെ, മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്ന പ്രമുഖ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികൾ പരാജയപ്പെട്ടു. 2024 പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്‍റെ മത്സരസാധ്യതയ്ക്ക് ഇതു മങ്ങലേല്പ്പിച്ചു.

2024 പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിക്കുന്ന ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്‍റിസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

2020 പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ നിയമസാധുതയില്‍ സംശയം പ്രകടിപ്പിച്ച ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളും വിജയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ മേയില്‍ പക്ഷാഘാതം ബാധിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോണ്‍ ഫെറ്റര്‍മാന്‍ പെന്‍സില്‍വേനിയ സെനറ്റ് സീറ്റില്‍ വിജയിച്ചു. ഒരു സ്ഥാനാര്‍ഥിയും അമ്പതുശതമാനം വോട്ട് നേടാത്തതിനാല്‍ ജോര്‍ജിയയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ ഡെമോക്രാറ്റിക് സെനറ്റർ റാഫേല്‍ വാര്‍നോക്കും ട്രംപ് അനുകൂലി ഹെര്‍സ്‌ചെല്‍ വാക്കറും തമ്മിലായിരുന്നു മത്സരം.

എന്നാല്‍, ജോർജിയയിലെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥി ബ്രയിന്‍ കെപ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. നെവാഡയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കാതറിന്‍ കോര്‍ടസ് മാസ്‌റ്റോ വിജയിച്ചു.

യുഎസ് കോൺഗ്രസിലെ അധോസഭയായ ജനപ്രതിനി സഭയുടെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടിക്കായിരിക്കും. ജനുവരിൽ പുതിയ ജനപ്രതിനിധി സഭാ യോഗം ചേർന്ന് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കും.

നിലവിലെ സ്പീക്കർ നാൻസി പെലോസിക്കു പകരം റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്‌കാത്തി സ്പീക്കറായേക്കും. രണ്ടു വർഷം കൂടുന്പോൾ യുഎസ് സെനറ്റിലെ മൂന്നിലൊന്നു സീറ്റുകളിലേക്കും ജനപ്രതിനിധി സഭയിലെ മുഴുവൻ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കാറുണ്ട്.

പെൻസിൽവേനിയയിൽനിന്നു വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോണ്‍ ഫെറ്റര്‍മാനെ പ്രസിഡന്‍റ് ജോ ബൈഡൻ അഭിനന്ദിച്ചു. നിലവിലെ സെനറ്റിൽ 5050 ആണ് ഇരുപാർട്ടികളുടെയും നില.

എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.
ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്‌നത്തില്‍ സജീവ പങ്കാളികളായി ടോറോന്‍റോ സീറോമലബാർ സമൂഹം.
ടോറോന്‍റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്‍റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാ
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്