• Logo

Allied Publications

Europe
ഉമ്മൻ ചാണ്ടി വ്യാഴാഴ്ച ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയനാവും
Share
ബെർലിൻ: ജർമനിയിൽ വിദഗ്ധ ചികിൽസയ്ക്കെത്തിയ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശസ്ത്രക്രിയയ്ക്ക് വിധേയനാവും. ചൊവ്വാഴ്ച അദ്ദേഹത്തെ ബെർലിൻ ചാരിറ്റെ ഹോസ്പിറ്റലിൽ ഇഎൻടി ഒപി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ പരിശോധനയ്ക്ക് വിധേയമാക്കിയതിന്‍റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ലേസർ ശസ്ത്രക്രിയ നിർദേശിച്ചിരിയ്ക്കുന്നത്. ബെർലിനിലെ ചാരിറ്റെ ഹോസ്പിറ്റലിൽ ബുധനാഴ്ചയാണ് ഉമ്മൻ ചാണ്ടി അഡ്മിറ്റായത്. നവംബർ 10 വ്യാഴാഴ്ച ശസ്ത്രക്രിയ നടത്താനാണ് വിദഗ്ധ ഡോക്ടർമാരുടെ തീരുമാനം. അദ്ദേഹത്തിന്‍റെ തൊണ്ടയിലെ അസുഖത്തിനാണ് ചികിത്സ. ലേസർ സർജറിയ്ക്ക് ശേഷം ശനിയാഴ്ചയോടെ ആശുപത്രി വിട്ടേക്കും. തുടർന്ന് പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിയ്ക്കുന്നത്. വിദഗ്ധ പരിശോധനയിൽ മറ്റു കുഴപ്പങ്ങളൊന്നും തന്നെ ഉമ്മൻ ചാണ്ടിക്കില്ല. 2019 ൽ ഉമ്മൻ ചാണ്ടി ജർമനിയിൽ എത്തി വിദഗ്ധ പരിശോധന നടത്തിയിരുന്നു.

ഉമ്മൻ ചാണ്ടിയോടൊപ്പം മക്കളായ മറിയ ഉമ്മൻ, ചാണ്ടി ഉമ്മൻ, ബെന്നി ബഹനാൻ എംപി, ഒഐസിസി ഗ്ലോബൽ സെക്രട്ടറിയും, ഒഐസിസി യൂറോപ്പ് കോഓർഡിനേറ്ററുമായ ജിൻസണ്‍ ഫ്രാൻസ് കല്ലുമാടിക്കൽ എന്നിവർ ആശുപത്രിയിലുണ്ട്. ദുബായിലുള്ള മകൾ അച്ചു ഉമ്മൻ ഉടനെ ബെർലിനിലെത്തും.

ഉമ്മൻ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ഞായറാഴ്ചയാണ് ജർമനിയിലെത്തിയത്. ഖത്തർ എയർവേസിന്‍റെ വിമാനത്തിൽ ഫ്രാങ്ക്ഫർട്ട് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ഉമ്മൻ ചാണ്ടിയെയും സംഘത്തെയും ഐഒസി ജർമനി കേരള ചാപ്റ്റർ പ്രസിഡന്‍റ് (കോണ്‍ഗ്രസ് പ്രവർത്തകരായ) സണ്ണി ജോസഫ്, പീറ്റർ തെക്കെനാത്ത്, ജെസ്വിൻ കോവള്ളൂർ എന്നിവർ ചേർന്ന് സ്വീകരിച്ചിരുന്നു.തുടർന്ന് കാർ മാർഗമാണ് അദ്ദേഹം ബെർലിനിൽ എത്തിയത്. രണ്ടുദിവസം ഹോട്ടലിലായിരുന്നു അദ്ദേഹം താമസിച്ചത്.

ആശുപത്രിയിൽ സന്തോഷവാനായി കഴിയുന്ന ഉമ്മൻ ചാണ്ടിയുടെ രോഗവിവരങ്ങളും സുഖസൗകര്യങ്ങളും അന്വേഷിച്ച് നിരവധി ഫോണ്‍ കോളുകൾ എത്തുന്നുണ്ട്.

യൂറോപ്പിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ബെർലിൻ ചാരിറ്റി ആശുപത്രി. 312 വർഷത്തെ പ്രവർത്തന പരിചയമുള്ള ആശുപത്രിയിൽ 11 നൊബേൽ സമ്മാന ജേതാക്കൾ ഗവേഷകരായി പ്രവർത്തിച്ചിട്ടുണ്ട്. അനേകം മലയാളി ഡോക്ടർമാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.

സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.
യുകെയിൽ കൗൺസിലറായി രണ്ടാം വട്ടവും മല‍യാളി.
ലണ്ടൻ: യുകെയിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിയായ സജീഷ് ടോമിന് ഇക്കു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാധ്യാപക ദിനം നടത്തി.
കൊവെൻട്രി : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക ഒത്തുചേരൽ കൊവെൻട്രിയിൽ നടത്തപ്പെട്
യുകെയുടെ മലയാറ്റൂർ തിരുനാളിന് ജൂൺ 30ന് കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്റർ വീണ്ടും തിരുനാൾ ആഘോഷലഹരിയിലേക്ക്.