• Logo

Allied Publications

Americas
ഡാളസ് ഡയനാമോസ് നാൽപതാം വാർഷിക ടൂർണമെന്‍റ് വിജയകരം; ന്യൂയോർക്ക്, ഡയനാമോസ് ചാന്പ്യന്മാർ
Share
ഡാളസ് : അമേരിക്കയിലെ ആദ്യത്തെ മലയാളി സോക്കർ ക്ലബായ ഡാളസ് ഡയനാമോസിന്‍റെ
നാൽപ്പതാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സൂപ്പർ ട്രോഫി സോക്കർ ടൂർണമെന്‍റ് വിജയകരമായി സമാപിച്ചു. റോക്ക് വാൾ ഇൻഡോർ സ്പോർട്സ് വേൾഡിൽ സമാന്തരമായി സംഘടിപ്പിച്ച ഓപ്പണ്‍ ഡിവിഷനിലും, ഓവർ 35 ഡിവിഷനിലും അമേരിക്കയിലെ പ്രമുഖ മലയാളി ടീമുകൾ പങ്കെടുത്തു.

ഓപ്പണ്‍ കാറ്റഗറിയിലെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ന്യൂയോർക്ക് എഫ്സി ചാന്പ്യൻഷിപ് ട്രോഫി.ഹൂസ്റ്റണ്‍ യുണൈറ്റഡ് ഫുട്ബോൾ ക്ലബ് റണ്ണേഴ്സ് അപ്പ് ട്രോഫി നേടി. ഫുട്ബോൾ ക്ലബ് ഓഫ് കരോൾട്ടൻ (എഫ് സി സി), ഡാളസ് ഡയനാമോസ് എന്നിവർ സെമിവരെയെത്തി പുറത്തായി.

ഓവർ 35 ഡിവിഷനിൽ മറ്റൊരു മത്സരത്തിൽ ആതിഥേയരും പരിചയസന്പന്നരുമായ ഡാളസ് ഡയനാമോസ് ടീം മികച്ച കളി പുറത്തെടുത്തു ചാന്പ്യർഷിപ്പ് ട്രോഫി നേടി. ഹൂസ്റ്റണ്‍ യുണൈറ്റഡ് ഫുടബോൾ ക്ലബിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. ഇരുഡിവിഷനിലും ക്ലിഫ് ഫിലിസ് നയിച്ച ഹൂസ്റ്റണ്‍ യുണൈറ്റഡിന്‍റെ ടീം ഫൈനലിലെത്തിയെന്നതും പ്രത്യേകതയായി. എഫ്സിസി, ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് എന്നിവർ സെമി ഫൈനലിൽ പുറത്തായി.

സണ്ണിവെയ്ൽ സിറ്റി മേയർ സജി ജോർജ് , റോക്ക് വാൾ സിറ്റി പ്രൊ ടെം മേയർ ട്രേസ് ജോഹാൻസണ്‍ എന്നിവർ ചേർന്ന് ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. സീനിയർ താരവും ക്ലബ് സ്ഥാപകരിലൊരാളുമായ എബ്രഹാം മാത്യൂ (കുഞ്ഞോമോൻ), സ്ഥാപകരിലൊരായ മാറ്റ് ജേക്കബ് തുടങ്ങിവർ ചേർന്ന് സമാപന ദിനത്തിൽ നടന്ന ചടങ്ങിൽ വിജയികൾക്കും സ്പോണ്‍സേഴ്സിനുമുള്ള ട്രോഫികൾ വിതരണം ചെയ്തു. ക്ലബിന്‍റെ തുടക്കക്കാരായ ഇരുപത്തിനാലു കളിക്കാരുടെയും പേരുകൾ ആലേഖനം ചെയ്ത ഫലകം മുതിർന്ന കളിക്കാർക്ക് ചടങ്ങിൽ നൽകി ആദരിക്കുകയുണ്ടായി.

അനിൽ ജേക്കബ്, ടൈറ്റസ് വർഗീസ്, ബിനു തോമസ്, മാറ്റ് ജേക്കബ്, യൂജിൻ ജി എന്നിവരടങ്ങുന്നതായിരുന്നു. ജയകരമായി സമാപിച്ച ടൂർണമെന്‍റിന്‍റെ സംഘാടക കമ്മറ്റി. മാറ്റ് ജേക്കബ് ആണ് ടീമിന്‍റെ കോച്ച്. 1976 ലായിരുന്നു ഡാളസിലെ ആദ്യകാല മലയാളികൾ ചേർന്ന് ക്ലബ് രൂപീകരിച്ചത്. നാലപ്പത്തു വർഷങ്ങൾക്കു മുൻപ് തുടങ്ങിയ ഡാളസ് ഡയനാമോസ് മലയാളി ക്ലബിൽ ഇപ്പോൾ മൂന്നു തലമുറയിലെ കളിക്കാർ അണിനിരക്കുന്നതും കാൽപ്പന്തു കളിയോടുള്ള മുതിർന്ന തലമുറയുടെ ആവേശം കൊണ്ട് മാത്രം.

ഡിഫറന്‍റ് ആര്‍ട്ട് സെന്‍ററിലെ കുട്ടികൾക്ക് കൈത്താങ്ങായി ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ.
ഡാളസ്: മജീഷ്യനും സാമൂഹിക പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് തിരുവനന്തപുരത്ത് നടത്തുന്ന ഡിഫറന്‍റ് ആര്‍ട്ട് സെന്‍ററി
യാക്കോബിനെ പോലെ ദൈവസാന്നിധ്യം തിരിച്ചറിയുന്നവരാകുക: ഇവാഞ്ചലിസ്റ്റ് ബോവാസ് കുട്ടി.
ഡാളസ്: ഏകാന്തതയുടെ നടുവിലേക്ക് ഇറങ്ങിവരുന്ന ദൈവിക സാന്നിധ്യം തിരിച്ചറിയുന്നവനാണ് ലോകത്തിനും സമൂഹത്തിനും അനുഗ്രഹ
ഭരതകല തീയറ്റേഴ്സിന്‍റെ നാടകം "എഴുത്തച്ഛൻ' ഡാളസിൽ അരങ്ങേറി.
ഡാളസ്: ഡാളസിലെ ഭരതകല തീയറ്റേഴ്സിന്‍റെ ഏറ്റവും പുതിയ സംരംഭമായ "എഴുത്തച്ഛൻ ' എന്ന നാടകം ലിറ്റ് ദി വെ എന്ന ചാരിറ്റി സംഘ
ഇന്ത്യ പ്രസ് ക്ലബ് സമ്മേളനം: പി.ജി. സുരേഷ് കുമാറും ക്രിസ്റ്റീന ചെറിയാനും പങ്കെടുക്കും.
മയാമി: നവംബർ രണ്ട് മുതൽ നാല് വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത
പ്രതീക്ഷകൾക്കും അപ്പുറം; ഇന്ത്യ യുഎസ് ബന്ധത്തെക്കുറിച്ച് എസ്. ജയശങ്കർ.
വാഷിംഗ്ടൺ ഡിസി: ഇന്ത്യ യുഎസ് ബന്ധം പ്രതീക്ഷകൾക്കും അപ്പുറം വളർന്നു എന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ.