• Logo

Allied Publications

Europe
സംസ്ഥാന തെരഞ്ഞെടുപ്പിൽ ഷോൾസിന്‍റെ പാർട്ടിയ്ക്ക് വിജയം
Share
ബെർലിൻ: ജർമനിയിലെ നീഡർ സാക്സൻ സംസ്ഥാന തെരഞ്ഞെടുപ്പിൽ ചാൻസലർ ഒലാഫ് ഷോൾസിന്‍റെ പാർട്ടിയായ എസ്പിഡി വിജയിച്ചു.കുതിച്ചുയരുന്ന ഉൗർജ ചെലവുകളെക്കുറിച്ചുള്ള ആശങ്കകളാൽ ആധിപത്യം പുലർത്തിയ പ്രാദേശിക തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ പ്രകാരം 32.5 മുതൽ 33.5 ശതമാനം വരെ വോട്ടുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരും.

മുൻ ചാൻസലർ അംഗല മെർക്കലിന്‍റെ യാഥാസ്ഥിതിക സിഡിയു പാർട്ടി 27.5 ശതമാനം നേടി രണ്ടാം സ്ഥാനത്തെത്തി.

യുക്രെയ്നിലെ റഷ്യയുടെ യുദ്ധമൂലമുണ്ടായ ഉൗർജ പ്രതിസന്ധി ഷോൾസിനും അദ്ദേഹത്തിന്‍റെ സർക്കാരിനും കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പ്രധാന പരീക്ഷണമായി ഈ തെരഞ്ഞെടുപ്പ് മാറിയെങ്കിലും കൂട്ടുകക്ഷി ഭരണത്തിൽ തുടരാനാവും.

ഫെഡറൽ തലത്തിൽ ഷോൾസിന്‍റെ സഖ്യകക്ഷികളായ ഗ്രീൻസ് ഏകദേശം 14 ശതമാനമായി ഉയർന്നു. ജർമ്മനിയിലെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിലുള്ള രോഷം മുതലെടുക്കുന്നതിനാൽ, തീവ്ര വലതുപക്ഷ അളഉ യ്ക്കും ആഹ്ളാദിക്കാൻ വകയുണ്ട്, അവർ ഏകദേശം 12 ശതമാനമായി ഉയർന്നു. നിലവിലെ മുഖ്യമന്ത്രി സ്റെറഫാൻ വെയിൽ, ഗ്രീൻസുമായി ഭരണത്തിലോറുമെന്നാണ് കരുതുന്നത്. സിഡിയുവുമായുള്ള ആവർത്തിച്ചുള്ള സഖ്യം അദ്ദേഹം തള്ളിക്കളഞ്ഞു.

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.