• Logo

Allied Publications

Middle East & Gulf
കേളി കുടുംബവേദി ലോഗോ പ്രകാശനം ചെയ്തു
Share
റിയാദ് : പ്രവാസ ഭൂമികയിലെ പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടായ്മയായ കേളി കുടുംബവേദിയയുടെ ലോഗോ പ്രകാശനം ചെയ്തു. കുടുംബവേദിയുടെ ഒന്നാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ചാണ് ലോഗോ പ്രകാശന കർമ്മം നടന്നത്.

കേളി രക്ഷാധികാരി സമിതി സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ കെപിഎം സാദിഖ് ലോഗോ പ്രകാശന കർമ്മം നിർവഹിച്ചു. ദമാം നവോദയ കുടുംബവേദി പ്രസിഡന്‍റും ലോക കേരളസഭ അംഗവുമായ നന്ദിനി മോഹൻ, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ, രക്ഷാധികാരി സമിതി അംഗങ്ങളായ ടി.ആർ സുബ്രഹ്മണ്യൻ, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായ്, ജോസഫ് ഷാജി, ഫിറോസ് തയ്യിൽ, കുടുംബവേദി സെക്രട്ടറിയറ്റ് അംഗങ്ങൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ലോഗോയെ കുറിച്ചുള്ള സംശയങ്ങൾക്ക് ലോഗോ ഡിസൈൻ ചെയ്ത കേളി സൈബർ വിംഗ് കണ്‍വീനർ സിജിൻ കൂവള്ളൂർ മറുപടി പറഞ്ഞു.

ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു.
മസ്‌കറ്റ്: ഒമാനിലെ നിസ്‌വയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു.
ഭിന്നശേഷി കുടുംബ സംഗമത്തിന് കൈത്താങ്ങായി കേളി.
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെയും കാളത്തോട് മഹല്ല് കമ്മിറ്റിയുടെയും സഹകരണത്തോടെ തൃശൂർ ജില്ലയിലെ ഡിഎഡബ്ല്യുഎ
ലോകസഭാ തെരഞ്ഞെടുപ്പ്: ഓവർസീസ് എൻസിപി കൺവൻഷൻ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ഓവർസീസ് എൻസിപി ദേശീയ നേതൃത്വം സൂം ആപ്ലിക്കേഷനിലൂടെ ഓൺ
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.