• Logo

Allied Publications

Americas
67 ദിവസത്തെ ഇടവേളയ്ക്കുശേഷം ഡാളസിൽ കനത്ത മഴ
Share
ഡാളസ്: മഴ പൂർണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട്വർത്തിൽ ഓഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങി വരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചത് വരൾച്ചക്ക് അൽപം ആശ്വാസം നൽകിയിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് ഡാളസ് ഫോർട്ട്വർത്ത് രാജ്യാന്തര വിമാനത്താവളത്തിൽ 11 ഇഞ്ച് മഴ ലഭിച്ചതായി നാഷനൽ വെതർ സർവീസ് അറിയിച്ചു.

2000 ത്തിലായിരുന്നു ഇത്രയും ദീർഘിച്ച വരൾച്ച അനുഭവപ്പെട്ടത്. ഡാളസ് ഫോർട്ട്വർത്തിൽ 84 ദിവസമായിരുന്നു തുടർച്ചയായി മഴ മാറി നിന്നത്. 67 ദിവസത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും താപനില മൂന്നക്കം കടന്നിരുന്നു. കനത്ത വേനലിൽ വൃക്ഷലതാദികളെല്ലാം ഉണക്കം ബാധിക്കുകയും കൃഷിയെല്ലാം അവതാളത്തിലാകുകയും ചെയ്തു. സാധാരണ ഈ സമയങ്ങളിൽ വീടുകളിൽ തന്നെ കൃഷി ചെയ്തു നല്ല ഫലങ്ങൾ ലഭിക്കുന്ന സമയമായിരുന്നു. ഈ വർഷം ഫലത്തിൽ ഒന്നും തന്നെ ലഭിച്ചില്ലാ എന്നു പറയുന്നതിൽ അതിശയോക്തിയില്ല.

വെള്ളം ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ പല സിറ്റികളിലും ഏർപ്പെടുത്തിയിരുന്നു.
വേനൽ അതിശക്തമായതോടെ ശീതികരണ യന്ത്രങ്ങൾ തുടർച്ചയായി പ്രവർത്തിപ്പിക്കേണ്ടി വന്നതിനാൽ വൈദ്യുതി ചാർജിലും ഗണ്യമായ വർധനവുണ്ടായി. ചൂടിന്‍റെ കാഠിന്യം ചില ദിവസങ്ങൾ കൂടി തുടരാനാണു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.
ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്‌നത്തില്‍ സജീവ പങ്കാളികളായി ടോറോന്‍റോ സീറോമലബാർ സമൂഹം.
ടോറോന്‍റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്‍റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാ
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്