• Logo

Allied Publications

Americas
ദ്രൗപദി മുർമുവിനു പ്രാർഥനാ നിർഭരമായ ആശംസകൾ നേർന്നു ഇന്‍റർനാഷണൽ പ്രയർ ലൈൻ
Share
ഹൂസ്റ്റണ്‍: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ജൂലൈ 25നു സത്യപ്രതിജഞ ചൊല്ലി അധികാരമേറ്റെടുത്ത ദ്രൗപദി മുർമുവിനു ഇന്‍റർനാഷണൽ പ്രയർ ലൈൻ പ്രാർഥനാ നിർഭരമായ ആശംസകൾ നേരുന്നതായി ഐപിഎൽ കോർഡിനേറ്റർ സി.വി. സാമുവേൽ അറിയിച്ചു .ഇന്ത്യയുടെ ചരിത്ര താളുകളിൽ തങ്ക ലിപികളിൽ എഴുതിച്ചേർക്കപെട്ട മറ്റൊരു അദ്ധ്യായത്തിന്‍റെ തുടക്കമാണ് ആദ്യമായി രാജ്യത്തിന്‍റെ പരമോന്നത പദവിയിലെത്തുന്ന , രണ്ടാമത്തെ വനിതയും ഏറ്റവും പ്രായം കുറഞ്ഞ(64) വ്യക്തിയും,ആദിവാസി വനിതയും ,ലാളിത്യത്തിന്‍റെ പ്രതീകവും, പരിചയസന്പന്നതയുടെ നിറകുടവുമായ മുർമുവിന്‍റെ സത്യപ്രതിജഞയിലൂടെ നിറവേറ്റപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു..

ഭാരതത്തിന്‍റെ ഐക്യവും അഖണ്ഡതയും മതേതരത്വവും നിർഭയമായി കാത്തുസൂക്ഷിക്കുന്നതിനു പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെയെന്നും ഇന്ത്യയുടെ പരമോന്നതപദവിയിൽ തിളക്കമാർന്ന പ്രവർത്തനങ്ങളും ,ചുമതലകളും നിറവേറ്റുന്നതിന് രാഷ്ട്രപതിക്കു എല്ലാ ഭാവുകങ്ങളും,അനുഗ്രഹങ്ങളും, ജ്ഞാനവും സർവേശ്വരനായ ദൈവം നല്കട്ടെയെന്നു പ്രയർ ലൈനായി പ്രാർത്ഥിക്കുന്നുവെന്നും ആശംസിക്കുന്നുവെന്നും സി വി എസ് പറഞ്ഞു.

ജൂലൈ 26 നു ചൊവാഴ്ച വൈകീട്ട് സംഘടിപ്പിച്ച 428 മത് ഇന്‍റർനാഷണൽ പ്രയർലൈനിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു സിവിഎസ്.

സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രിസൈഡിംഗ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ഒന്ന് പത്രോസ് ഒന്നാം അദ്ധ്യായം 13 മുതൽ 25 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി മഹത്വകരമായ രക്ഷയെകുറിച്ചു പത്രോസ് നൽകുന്ന ഉപദേശങ്ങൾ എന്തെല്ലാമാണെന്നു വിശദീകരിച്ചു.പ്രതീക്ഷകൾ അസ്തമിക്കുന്പോഴും എത്ര പ്രതികൂല സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്പോഴും ഒരു ദൈവമകനു പ്രത്യാശയോടെ ജീവിക്കാൻ കഴിയണം. വരുവാനുള്ള ക്രപയിൽ പ്രത്യാശവച്ച് നീതിയുടെ വെളിച്ചത്തിൽ ജീവിക്കുന്നതിനും ലോകത്തിൽ നിന്നും വേർപെട്ടു എല്ലാനടപ്പിലും വിശുദ്ധരായി ജീവിക്കുന്നതിനും ദൈവത്തെ ഭയപ്പെട്ടും ദൈവ കൽപനകൾ പ്രമാണിച്ചു ജീവിക്കുന്നതിനും കഴിയുന്പോൾ മാത്രമേ ക്രസ്തീയ ജീവിതത്തിന്‍റെ ധന്യത കണ്ടെത്തുവാൻ കഴികയുള്ളുവെന്നും ബിഷപ്പ് ഉദ്ബോധിപ്പിച്ചു.

റവ. ജോർജ്കുട്ടി കൊച്ചുമോന്‍റെ (അറ്റ്ലാന്‍റാ) പ്രാരംഭ പ്രാർഥനയോടെയാണ് യോഗം ആരംഭിച്ചത് മോളി മാത്യു (ഹൂസ്റ്റണ്‍) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു .കോഡിനേറ്റർ സി.വി. സാമുവേൽ സ്വാഗതം ചെയുകയും അഭിവന്ദ്യ തിരുമേനിയെ വചന ശുശ്രൂഷയ്ക്കായി ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ് 426 ആഴ്ചകൾ തുടർച്ചയായി പ്രെയർ മീറ്റിംഗ് സംഘടിപ്പിക്കുന്നതിലൂടെ അനവധി പേരുടെ ആത്മീയവും ബൗദ്ധികവുമായ വളർച്ചയ്ക്ക് നിദാനമാകുകയും ചെയ്തതു ദൈവത്തിൽനിന്നും അളവില്ലാത്ത ലഭിച്ച ന·കൾ ഒന്നുകൊണ്ടു മാത്രണെന്ന് സിവിഎസ് അനുസ്മരിച്ചു .

തുടർന്ന് തോമസ് ജോണ്‍ (രാജു, അറ്റ്ലാന്‍റാ) മധ്യസ്ഥ പ്രാർഥനക്ക് നേതൃത്വം നൽകി. ഷിജു ജോർജ് തച്ചനാൽ ടെക്നിക്കൽ സപ്പോർട്ട്റായിരുന്നു.ജോസഫ് ടി ജോർജ് (ഹൂസ്റ്റണ്‍)നന്ദി പറഞ്ഞു ഇടികുള വർഗീസ് ബിഷപ്പ് ഡോ. തോമസ് എബ്രഹാമിന്‍റെ പ്രാർത്ഥനക്കും ആശിർവാദത്തിനുശേഷം യോഗം സമാപിച്ചു.

എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.
ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്‌നത്തില്‍ സജീവ പങ്കാളികളായി ടോറോന്‍റോ സീറോമലബാർ സമൂഹം.
ടോറോന്‍റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്‍റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാ
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്